ന്യൂഡൽഹി ∙ ജനങ്ങളുടെ അനുകമ്പ പിടിച്ചുപറ്റാൻ അക്രമസംഭവം ആസൂത്രണം ചെയ്ത യുവാവും രണ്ടു സുഹൃത്തുക്കളും അറസ്റ്റിൽ. മുഹമ്മദ് അബ്ബാസ്(35) എന്നയാൾക്കു വെടിയേറ്റതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാളാണു സംഭവം ആസൂത്രണം ചെയ്തതെന്നു കണ്ടെത്തിയത്. സുഹൃത്തുക്കളായ ജുബാർ അഹമ്മദ്(42), റാഷിദ്(36) എന്നിവരും

ന്യൂഡൽഹി ∙ ജനങ്ങളുടെ അനുകമ്പ പിടിച്ചുപറ്റാൻ അക്രമസംഭവം ആസൂത്രണം ചെയ്ത യുവാവും രണ്ടു സുഹൃത്തുക്കളും അറസ്റ്റിൽ. മുഹമ്മദ് അബ്ബാസ്(35) എന്നയാൾക്കു വെടിയേറ്റതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാളാണു സംഭവം ആസൂത്രണം ചെയ്തതെന്നു കണ്ടെത്തിയത്. സുഹൃത്തുക്കളായ ജുബാർ അഹമ്മദ്(42), റാഷിദ്(36) എന്നിവരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജനങ്ങളുടെ അനുകമ്പ പിടിച്ചുപറ്റാൻ അക്രമസംഭവം ആസൂത്രണം ചെയ്ത യുവാവും രണ്ടു സുഹൃത്തുക്കളും അറസ്റ്റിൽ. മുഹമ്മദ് അബ്ബാസ്(35) എന്നയാൾക്കു വെടിയേറ്റതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാളാണു സംഭവം ആസൂത്രണം ചെയ്തതെന്നു കണ്ടെത്തിയത്. സുഹൃത്തുക്കളായ ജുബാർ അഹമ്മദ്(42), റാഷിദ്(36) എന്നിവരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
ന്യൂഡൽഹി ∙ ജനങ്ങളുടെ അനുകമ്പ പിടിച്ചുപറ്റാൻ അക്രമസംഭവം ആസൂത്രണം ചെയ്ത യുവാവും രണ്ടു സുഹൃത്തുക്കളും അറസ്റ്റിൽ. മുഹമ്മദ് അബ്ബാസ്(35) എന്നയാൾക്കു വെടിയേറ്റതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാളാണു സംഭവം ആസൂത്രണം ചെയ്തതെന്നു കണ്ടെത്തിയത്. സുഹൃത്തുക്കളായ ജുബാർ അഹമ്മദ്(42), റാഷിദ്(36) എന്നിവരും പിടിയിലായി.  പട്യാല ഹൗസ് കോടതിയിൽ ജീവനക്കാരനായ മുഹമ്മദ് അബ്ബാസ് സുഹൃത്തായ ഷാ അലം എന്നയാളിൽ നിന്നു 6 ലക്ഷം രൂപ വാങ്ങിയിരുന്നു. ഷായുടെ ബന്ധു ഹസൻ മുഹമ്മദിനു സർക്കാർ ജോലി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്തായിരുന്നു ഇടപാട്.