ന്യൂഡൽഹി∙ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത്‍സിങ് സിദ്ദുവിനെ പുകഴ്ത്തി എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ നിരന്തരം ഉയർത്തുന്ന നേതാവായ സിദ്ദുവിനെ, മുൻ മുഖ്യമന്ത്രിയും നിലവിലുള്ള മുഖ്യമന്ത്രിയും ഒതുക്കാൻ ശ്രമിക്കുകയാണെന്നും കേജ്‍രിവാൾ പറഞ്ഞു.

ന്യൂഡൽഹി∙ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത്‍സിങ് സിദ്ദുവിനെ പുകഴ്ത്തി എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ നിരന്തരം ഉയർത്തുന്ന നേതാവായ സിദ്ദുവിനെ, മുൻ മുഖ്യമന്ത്രിയും നിലവിലുള്ള മുഖ്യമന്ത്രിയും ഒതുക്കാൻ ശ്രമിക്കുകയാണെന്നും കേജ്‍രിവാൾ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത്‍സിങ് സിദ്ദുവിനെ പുകഴ്ത്തി എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ നിരന്തരം ഉയർത്തുന്ന നേതാവായ സിദ്ദുവിനെ, മുൻ മുഖ്യമന്ത്രിയും നിലവിലുള്ള മുഖ്യമന്ത്രിയും ഒതുക്കാൻ ശ്രമിക്കുകയാണെന്നും കേജ്‍രിവാൾ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത്‍സിങ് സിദ്ദുവിനെ പുകഴ്ത്തി എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ നിരന്തരം ഉയർത്തുന്ന നേതാവായ സിദ്ദുവിനെ, മുൻ മുഖ്യമന്ത്രിയും നിലവിലുള്ള മുഖ്യമന്ത്രിയും ഒതുക്കാൻ ശ്രമിക്കുകയാണെന്നും കേജ്‍രിവാൾ പറഞ്ഞു.

അടുത്തവർഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ, എഎപിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് 2 ദിവസത്തെ സന്ദർശനത്തിന് കേജ്‍രിവാൾ പഞ്ചാബിലെത്തിയത്. പഞ്ചാബിൽ കോൺഗ്രസിന്റെ 25 എംഎൽഎമാരും 2-3 എംപിമാരും എഎപിയിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, കോൺഗ്രസിലെ ‘മാലിന്യങ്ങളെ’ ചുമക്കാൻ എഎപി തയാറല്ലെന്ന് കേജ്‍‍രിവാൾ പറഞ്ഞു.

ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സിദ്ദുവിനെ എഎപിയിലെത്തിക്കാൻ നീക്കം നടക്കുന്നതായുള്ള പ്രചാരണങ്ങൾക്കിടെയാണ് കേജ്‍രിവാളിന്റെ പുകഴ്ത്തൽ. എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി സിദ്ദുവിനെ രംഗത്തിറക്കാനാണ് നീക്കമെന്നും പ്രചാരണമുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ എഎപി മികച്ച പ്രകടനം നടത്തുമെന്നാണ് തിരഞ്ഞെടുപ്പു സർവേകൾ പ്രവചിക്കുന്നത്.