യമുന: ജാഗ്രത തുടരണം
ന്യൂഡൽഹി∙ യമുനാ നദിയിൽ ജലനിരപ്പ് വലിയ വ്യത്യാസമില്ലാതെ തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര ജലകമ്മിഷൻ. കഴിഞ്ഞ ദിവസം വൈകിട്ട് ജലനിരപ്പ് അപകടനില കടന്നെങ്കിലും ഇന്നലെ രാവിലെയോടെ വീണ്ടും അപകടനിലയ്ക്കു താഴെയായി. എന്നാൽ, ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മഴ തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാനുള്ള
ന്യൂഡൽഹി∙ യമുനാ നദിയിൽ ജലനിരപ്പ് വലിയ വ്യത്യാസമില്ലാതെ തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര ജലകമ്മിഷൻ. കഴിഞ്ഞ ദിവസം വൈകിട്ട് ജലനിരപ്പ് അപകടനില കടന്നെങ്കിലും ഇന്നലെ രാവിലെയോടെ വീണ്ടും അപകടനിലയ്ക്കു താഴെയായി. എന്നാൽ, ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മഴ തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാനുള്ള
ന്യൂഡൽഹി∙ യമുനാ നദിയിൽ ജലനിരപ്പ് വലിയ വ്യത്യാസമില്ലാതെ തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര ജലകമ്മിഷൻ. കഴിഞ്ഞ ദിവസം വൈകിട്ട് ജലനിരപ്പ് അപകടനില കടന്നെങ്കിലും ഇന്നലെ രാവിലെയോടെ വീണ്ടും അപകടനിലയ്ക്കു താഴെയായി. എന്നാൽ, ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മഴ തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാനുള്ള
ന്യൂഡൽഹി∙ യമുനാ നദിയിൽ ജലനിരപ്പ് വലിയ വ്യത്യാസമില്ലാതെ തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര ജലകമ്മിഷൻ. കഴിഞ്ഞ ദിവസം വൈകിട്ട് ജലനിരപ്പ് അപകടനില കടന്നെങ്കിലും ഇന്നലെ രാവിലെയോടെ വീണ്ടും അപകടനിലയ്ക്കു താഴെയായി. എന്നാൽ, ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മഴ തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അതിനിടെ, ഷഹീൻ ബാഗിനു സമീപം ഒൻപതു വയസ്സുകാരനെ യമുനയിൽ കാണാതായി. കൂട്ടുകാരനോടൊപ്പം നദിയിൽ നീന്തുകയായിരുന്ന മുഹമ്മദ് അഹ്സാനാണ് മുങ്ങിത്താഴ്ന്നത്. കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.