രണ്ടു കയ്യിലും ക്രച്ചസുമായി വോട്ടു തേടി സലിം
തച്ചനാട്ടുകര∙രണ്ടു കയ്യിലും ക്രച്ചസുമായി പ്രചാരണക്കുതിപ്പിലാണ് പഞ്ചായത്ത് പതിനൊന്നാം വാർഡ് ചാമപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥിയായ കെ.പി.എം.സലീം. തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിൽ കാർഷിക മേഖലയായ ചാമപ്പറമ്പിലെ പാടവും വരമ്പും കയറ്റവും ഇറക്കവുമുള്ള വഴികളിലാണ് സ്ഥാനാർഥിയുടെ പര്യടനം. ഒന്നര വയസ്സിൽ വന്ന പനിയെ
തച്ചനാട്ടുകര∙രണ്ടു കയ്യിലും ക്രച്ചസുമായി പ്രചാരണക്കുതിപ്പിലാണ് പഞ്ചായത്ത് പതിനൊന്നാം വാർഡ് ചാമപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥിയായ കെ.പി.എം.സലീം. തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിൽ കാർഷിക മേഖലയായ ചാമപ്പറമ്പിലെ പാടവും വരമ്പും കയറ്റവും ഇറക്കവുമുള്ള വഴികളിലാണ് സ്ഥാനാർഥിയുടെ പര്യടനം. ഒന്നര വയസ്സിൽ വന്ന പനിയെ
തച്ചനാട്ടുകര∙രണ്ടു കയ്യിലും ക്രച്ചസുമായി പ്രചാരണക്കുതിപ്പിലാണ് പഞ്ചായത്ത് പതിനൊന്നാം വാർഡ് ചാമപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥിയായ കെ.പി.എം.സലീം. തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിൽ കാർഷിക മേഖലയായ ചാമപ്പറമ്പിലെ പാടവും വരമ്പും കയറ്റവും ഇറക്കവുമുള്ള വഴികളിലാണ് സ്ഥാനാർഥിയുടെ പര്യടനം. ഒന്നര വയസ്സിൽ വന്ന പനിയെ
തച്ചനാട്ടുകര∙രണ്ടു കയ്യിലും ക്രച്ചസുമായി പ്രചാരണക്കുതിപ്പിലാണ് പഞ്ചായത്ത് പതിനൊന്നാം വാർഡ് ചാമപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥിയായ കെ.പി.എം.സലീം. തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിൽ കാർഷിക മേഖലയായ ചാമപ്പറമ്പിലെ പാടവും വരമ്പും കയറ്റവും ഇറക്കവുമുള്ള വഴികളിലാണ് സ്ഥാനാർഥിയുടെ പര്യടനം.
ഒന്നര വയസ്സിൽ വന്ന പനിയെ തുടർന്നാണ് സലിമിന് കാലുകൾക്ക് ചലനശേഷി നഷ്ടപ്പെടുന്നത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അണ്ണാൻതൊടി ശാഖ എംഎസ്എഫ് സെക്രട്ടറിയായി രാഷ്ടീയത്തിൽ പ്രവേശിച്ച സലീം എംഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം, ജില്ല യൂത്ത് ലീഗ് സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. മണ്ണാർക്കാട് ഡിഎച്ച്എസ് അധ്യാപകനായ കെ.പിഎം.സലിം നിലവിൽ ജില്ല യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റാണ്.