മണ്ണാർക്കാട്∙ അട്ടപ്പാടി മധു വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻ അഗളി ഡിവൈഎസ്പി ടി.കെ.സുബ്രഹ്മണ്യനെ പ്രോസിക്യൂട്ടർ‍ വിസ്തരിക്കുന്നത് (മുഖ്യവിസ്താരം) പൂർത്തിയായി. മൂന്നു ദിവസമായി പ്രോസിക്യൂട്ടറുടെ വിസ്താരമാണ് നടന്നത്. ഇന്നു പ്രതിഭാഗം അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് ആരംഭിക്കും. ഇന്നലെ ഡിജിറ്റൽ

മണ്ണാർക്കാട്∙ അട്ടപ്പാടി മധു വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻ അഗളി ഡിവൈഎസ്പി ടി.കെ.സുബ്രഹ്മണ്യനെ പ്രോസിക്യൂട്ടർ‍ വിസ്തരിക്കുന്നത് (മുഖ്യവിസ്താരം) പൂർത്തിയായി. മൂന്നു ദിവസമായി പ്രോസിക്യൂട്ടറുടെ വിസ്താരമാണ് നടന്നത്. ഇന്നു പ്രതിഭാഗം അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് ആരംഭിക്കും. ഇന്നലെ ഡിജിറ്റൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണാർക്കാട്∙ അട്ടപ്പാടി മധു വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻ അഗളി ഡിവൈഎസ്പി ടി.കെ.സുബ്രഹ്മണ്യനെ പ്രോസിക്യൂട്ടർ‍ വിസ്തരിക്കുന്നത് (മുഖ്യവിസ്താരം) പൂർത്തിയായി. മൂന്നു ദിവസമായി പ്രോസിക്യൂട്ടറുടെ വിസ്താരമാണ് നടന്നത്. ഇന്നു പ്രതിഭാഗം അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് ആരംഭിക്കും. ഇന്നലെ ഡിജിറ്റൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
മണ്ണാർക്കാട്∙ അട്ടപ്പാടി മധു വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻ അഗളി ഡിവൈഎസ്പി ടി.കെ.സുബ്രഹ്മണ്യനെ പ്രോസിക്യൂട്ടർ‍ വിസ്തരിക്കുന്നത് (മുഖ്യവിസ്താരം) പൂർത്തിയായി. മൂന്നു ദിവസമായി പ്രോസിക്യൂട്ടറുടെ വിസ്താരമാണ് നടന്നത്. ഇന്നു പ്രതിഭാഗം അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് ആരംഭിക്കും. ഇന്നലെ  ഡിജിറ്റൽ തെളിവുകൾ പ്രദർശിപ്പിച്ചുള്ള വിസ്താരമായിരുന്നു. കേസിൽ കുറ്റപത്രം നൽകിയത് ടി.കെ.സുബ്രഹ്മണ്യനാണ്. ചീഫ് വിസ്താരം മൂന്നു ദിവസം നീണ്ട സാഹചര്യത്തിൽ പ്രതിഭാഗത്തിന്റെ വിസ്താരവും നീളാനാണു സാധ്യത.