ഷൊർണൂർ ∙ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു ഗുരുതര പരുക്കേൽപ്പിച്ച കേസിൽ ഒരാളെ ഷൊർണൂർ പൊലീസ് പിടികൂടി. വാടാനാംകുറുശ്ശി മേലേപ്പുറത്ത് ബാബുരാജ് (35) ആണു പിടിയിലായത്. പട്ടാമ്പി കൊണ്ടൂർക്കര രതീഷിനെ ഗുരുതരമായി പരുക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. പ്രതിയെ ഒറ്റപ്പാലം കോടതി റിമാൻഡ് ചെയ്തു. ചെറുതുരുത്തി

ഷൊർണൂർ ∙ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു ഗുരുതര പരുക്കേൽപ്പിച്ച കേസിൽ ഒരാളെ ഷൊർണൂർ പൊലീസ് പിടികൂടി. വാടാനാംകുറുശ്ശി മേലേപ്പുറത്ത് ബാബുരാജ് (35) ആണു പിടിയിലായത്. പട്ടാമ്പി കൊണ്ടൂർക്കര രതീഷിനെ ഗുരുതരമായി പരുക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. പ്രതിയെ ഒറ്റപ്പാലം കോടതി റിമാൻഡ് ചെയ്തു. ചെറുതുരുത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷൊർണൂർ ∙ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു ഗുരുതര പരുക്കേൽപ്പിച്ച കേസിൽ ഒരാളെ ഷൊർണൂർ പൊലീസ് പിടികൂടി. വാടാനാംകുറുശ്ശി മേലേപ്പുറത്ത് ബാബുരാജ് (35) ആണു പിടിയിലായത്. പട്ടാമ്പി കൊണ്ടൂർക്കര രതീഷിനെ ഗുരുതരമായി പരുക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. പ്രതിയെ ഒറ്റപ്പാലം കോടതി റിമാൻഡ് ചെയ്തു. ചെറുതുരുത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷൊർണൂർ ∙ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു ഗുരുതര പരുക്കേൽപ്പിച്ച കേസിൽ ഒരാളെ ഷൊർണൂർ പൊലീസ് പിടികൂടി. വാടാനാംകുറുശ്ശി മേലേപ്പുറത്ത് ബാബുരാജ് (35) ആണു പിടിയിലായത്. പട്ടാമ്പി കൊണ്ടൂർക്കര രതീഷിനെ ഗുരുതരമായി പരുക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. 

പ്രതിയെ ഒറ്റപ്പാലം കോടതി റിമാൻഡ് ചെയ്തു. ചെറുതുരുത്തി സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും വിയ്യൂരിൽ ലഹരിമരുന്നു പിടികൂടിയ കേസിലും ഉൾപ്പെടെ ഇയാൾ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ഷൊർണൂർ എസ്ഐ ജേക്കബ് വർഗീസും സംഘവുമാണ് ഇയാളെ പിടികൂടിയത്.