ചിറ്റൂർ ∙ നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികൾക്കു തുടക്കമിട്ട് എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്ണൻ. ഇന്നലെ രാവിലെ പെരുവെമ്പ് പഞ്ചായത്തിൽ നിന്നാണു പ്രചാരണ പരിപാടികൾക്കു തുടക്കമിട്ടത്. തുടർന്നു പൊൽപുള്ളി പ‍ഞ്ചായത്തിലെത്തിയ സ്ഥാനാർഥി എഴുത്തുകാരൻ വൈശാഖനെ സന്ദർശിച്ചു. തുടർന്നു വടകരപ്പതി,

ചിറ്റൂർ ∙ നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികൾക്കു തുടക്കമിട്ട് എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്ണൻ. ഇന്നലെ രാവിലെ പെരുവെമ്പ് പഞ്ചായത്തിൽ നിന്നാണു പ്രചാരണ പരിപാടികൾക്കു തുടക്കമിട്ടത്. തുടർന്നു പൊൽപുള്ളി പ‍ഞ്ചായത്തിലെത്തിയ സ്ഥാനാർഥി എഴുത്തുകാരൻ വൈശാഖനെ സന്ദർശിച്ചു. തുടർന്നു വടകരപ്പതി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റൂർ ∙ നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികൾക്കു തുടക്കമിട്ട് എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്ണൻ. ഇന്നലെ രാവിലെ പെരുവെമ്പ് പഞ്ചായത്തിൽ നിന്നാണു പ്രചാരണ പരിപാടികൾക്കു തുടക്കമിട്ടത്. തുടർന്നു പൊൽപുള്ളി പ‍ഞ്ചായത്തിലെത്തിയ സ്ഥാനാർഥി എഴുത്തുകാരൻ വൈശാഖനെ സന്ദർശിച്ചു. തുടർന്നു വടകരപ്പതി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റൂർ ∙ നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികൾക്കു തുടക്കമിട്ട് എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്ണൻ. ഇന്നലെ രാവിലെ പെരുവെമ്പ് പഞ്ചായത്തിൽ നിന്നാണു പ്രചാരണ പരിപാടികൾക്കു തുടക്കമിട്ടത്. തുടർന്നു പൊൽപുള്ളി പ‍ഞ്ചായത്തിലെത്തിയ സ്ഥാനാർഥി എഴുത്തുകാരൻ വൈശാഖനെ സന്ദർശിച്ചു. തുടർന്നു വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിലെത്തി വോട്ടർമാരെ കണ്ടു. 

വൈകിട്ട് അഞ്ചോടെ കൊഴിഞ്ഞാമ്പാറയിൽ നിന്നാരംഭിച്ച റോഡ് ഷോ നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി, തത്തമംഗലം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം ചിറ്റൂരിൽ സമാപിച്ചു. രാത്രി വൈകിയും റോഡ് ഷോയെ വരവേൽക്കാൻ നൂറുകണക്കിനു പ്രവർത്തകരാണെത്തിയത്. സിപിഎം ഏരിയ സെക്രട്ടറി ആർ.ശിവപ്രകാശ്, ജനതാദൾ(എസ്) സംസ്ഥാന ജനറൽ സെക്രട്ടറി വി.മുരുകദാസ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ.ജയദേവൻ, സിപിഐ നേതാവ് കെ.ഹരിപ്രകാശ്, കേരള കോൺഗ്രസ് (എം) നേതാവ് എ.ശശിധരൻ, കെ.സുരേഷ്, കെ.വിജയൻ, ഇ.എൻ.രവീന്ദ്രൻ, സ്വാമിനാഥൻ തുടങ്ങിയ നേതാക്കൾ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.