ഊട്ടി ∙ ത്രികോണ മത്സരത്തിനൊരുങ്ങി നീലഗിരി ലോക്സഭാ മണ്ഡലം. ഡിഎംകെ, എഡിഎംകെ, ബിജെപി പാർട്ടി സ്ഥാനാർഥികൾ നേരിട്ടു മത്സരിക്കുന്ന മണ്ഡലത്തിൽ മുൻതൂക്കം ഡിഎംകെയ്ക്കാണ്. എന്തു വില കൊടുത്തും സിറ്റിങ് സീറ്റ് നിലനിർത്താനായി ഡിഎംകെ ശ്രമിക്കുമ്പോൾ സീറ്റ് പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണു ബിജെപി. ഡിഎംകെയുടെ

ഊട്ടി ∙ ത്രികോണ മത്സരത്തിനൊരുങ്ങി നീലഗിരി ലോക്സഭാ മണ്ഡലം. ഡിഎംകെ, എഡിഎംകെ, ബിജെപി പാർട്ടി സ്ഥാനാർഥികൾ നേരിട്ടു മത്സരിക്കുന്ന മണ്ഡലത്തിൽ മുൻതൂക്കം ഡിഎംകെയ്ക്കാണ്. എന്തു വില കൊടുത്തും സിറ്റിങ് സീറ്റ് നിലനിർത്താനായി ഡിഎംകെ ശ്രമിക്കുമ്പോൾ സീറ്റ് പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണു ബിജെപി. ഡിഎംകെയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊട്ടി ∙ ത്രികോണ മത്സരത്തിനൊരുങ്ങി നീലഗിരി ലോക്സഭാ മണ്ഡലം. ഡിഎംകെ, എഡിഎംകെ, ബിജെപി പാർട്ടി സ്ഥാനാർഥികൾ നേരിട്ടു മത്സരിക്കുന്ന മണ്ഡലത്തിൽ മുൻതൂക്കം ഡിഎംകെയ്ക്കാണ്. എന്തു വില കൊടുത്തും സിറ്റിങ് സീറ്റ് നിലനിർത്താനായി ഡിഎംകെ ശ്രമിക്കുമ്പോൾ സീറ്റ് പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണു ബിജെപി. ഡിഎംകെയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊട്ടി ∙ ത്രികോണ മത്സരത്തിനൊരുങ്ങി നീലഗിരി ലോക്സഭാ മണ്ഡലം. ഡിഎംകെ, എഡിഎംകെ, ബിജെപി പാർട്ടി സ്ഥാനാർഥികൾ നേരിട്ടു മത്സരിക്കുന്ന മണ്ഡലത്തിൽ മുൻതൂക്കം ഡിഎംകെയ്ക്കാണ്. എന്തു വില കൊടുത്തും സിറ്റിങ് സീറ്റ് നിലനിർത്താനായി ഡിഎംകെ ശ്രമിക്കുമ്പോൾ സീറ്റ് പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണു ബിജെപി.

ഡിഎംകെയുടെ സിറ്റിങ് എംപി എ.രാജയെ നേരിടാൻ ബിജെപി ഇറക്കിയതു കേന്ദ്രമന്ത്രി എൽ.മുരുകനെയാണ്. 2019ലെ തിരഞ്ഞെടുപ്പിൽ 2,05,823 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എ.രാജ വിജയിച്ച സീറ്റാണിത്. എഡിഎംകെയുടെ ലോകേഷ് തമിഴ് ശെൽവൻ മണ്ഡലത്തിൽ പുതുമുഖമാണ്. ഊട്ടി, കൂനൂർ, ഗൂഡല്ലൂർ, മേട്ടുപ്പാളയം, അവിനാശി, ഭവാനിസാഗർ  മണ്ഡലങ്ങളടങ്ങിയതാണു നീലഗിരി മണ്ഡലം.