വിവാഹശേഷം വോട്ട് രേഖപ്പെടുത്തി വരനും വധുവും
പട്ടാമ്പി ∙ വിവാഹം കഴിഞ്ഞ് വധുവിനൊപ്പം പോളിങ് ബൂത്തിലെത്തി ഓട്ടോ ഡ്രൈവറായ വരൻ വോട്ട് ചെയ്തു. മുതുതല പഞ്ചായത്തിലെ പെരുമുടിയൂർ പട്ടിക്കൽ കുഞ്ഞുണ്ണിയുടെയും കാർത്യായനിയുടെയും മകൻ സുഭാഷ് ( 32) ആണ് വിവാഹശേഷം വധുവുമായെത്തി വോട്ടു ചെയ്തത്. പെരുമ്പിലാവ് കുണ്ടുപറമ്പിൽ വിസ്മയ(24)യുടെയും സുഭാഷിന്റെയും വിവാഹം
പട്ടാമ്പി ∙ വിവാഹം കഴിഞ്ഞ് വധുവിനൊപ്പം പോളിങ് ബൂത്തിലെത്തി ഓട്ടോ ഡ്രൈവറായ വരൻ വോട്ട് ചെയ്തു. മുതുതല പഞ്ചായത്തിലെ പെരുമുടിയൂർ പട്ടിക്കൽ കുഞ്ഞുണ്ണിയുടെയും കാർത്യായനിയുടെയും മകൻ സുഭാഷ് ( 32) ആണ് വിവാഹശേഷം വധുവുമായെത്തി വോട്ടു ചെയ്തത്. പെരുമ്പിലാവ് കുണ്ടുപറമ്പിൽ വിസ്മയ(24)യുടെയും സുഭാഷിന്റെയും വിവാഹം
പട്ടാമ്പി ∙ വിവാഹം കഴിഞ്ഞ് വധുവിനൊപ്പം പോളിങ് ബൂത്തിലെത്തി ഓട്ടോ ഡ്രൈവറായ വരൻ വോട്ട് ചെയ്തു. മുതുതല പഞ്ചായത്തിലെ പെരുമുടിയൂർ പട്ടിക്കൽ കുഞ്ഞുണ്ണിയുടെയും കാർത്യായനിയുടെയും മകൻ സുഭാഷ് ( 32) ആണ് വിവാഹശേഷം വധുവുമായെത്തി വോട്ടു ചെയ്തത്. പെരുമ്പിലാവ് കുണ്ടുപറമ്പിൽ വിസ്മയ(24)യുടെയും സുഭാഷിന്റെയും വിവാഹം
പട്ടാമ്പി ∙ വിവാഹം കഴിഞ്ഞ് വധുവിനൊപ്പം പോളിങ് ബൂത്തിലെത്തി ഓട്ടോ ഡ്രൈവറായ വരൻ വോട്ട് ചെയ്തു. മുതുതല പഞ്ചായത്തിലെ പെരുമുടിയൂർ പട്ടിക്കൽ കുഞ്ഞുണ്ണിയുടെയും കാർത്യായനിയുടെയും മകൻ സുഭാഷ് ( 32) ആണ് വിവാഹശേഷം വധുവുമായെത്തി വോട്ടു ചെയ്തത്.
പെരുമ്പിലാവ് കുണ്ടുപറമ്പിൽ വിസ്മയ(24)യുടെയും സുഭാഷിന്റെയും വിവാഹം പെരുമ്പിലാവ് അക്കിക്കാവിൽ രാവിലെ 9നും 10നും ഇടയിലായിരുന്നു. വിവാഹ ശേഷം വിസ്മയയും സുഭാഷും അക്കിക്കാവിൽ വിസ്മയയുടെ വോട്ട് ചെയ്തതിനു ശേഷമാണ് ഉച്ചയോടെ പെരുമുടിയൂർ എഎൽപി സ്കൂളിലെ 98ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയത്.