കൊഴിഞ്ഞാമ്പാറ ∙ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചു വച്ച ഗോഡൗണിൽ തീപിടിത്തം. മൂന്നു ടണ്ണിലധികം പ്ലാസ്റ്റിക്കും ഇവ സൂക്ഷിച്ച കെട്ടിടവും കത്തിനശിച്ചു. ഇന്നലെ രാത്രി ഒൻപതിനാണു സംഭവം. പഞ്ചായത്ത് ഓഫിസിനുസമീപം ഉപയോഗശൂന്യമായി കിടന്നിരുന്ന ഉഴവർചന്ത കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. പഞ്ചായത്തിലെ ഹരിതകർമ

കൊഴിഞ്ഞാമ്പാറ ∙ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചു വച്ച ഗോഡൗണിൽ തീപിടിത്തം. മൂന്നു ടണ്ണിലധികം പ്ലാസ്റ്റിക്കും ഇവ സൂക്ഷിച്ച കെട്ടിടവും കത്തിനശിച്ചു. ഇന്നലെ രാത്രി ഒൻപതിനാണു സംഭവം. പഞ്ചായത്ത് ഓഫിസിനുസമീപം ഉപയോഗശൂന്യമായി കിടന്നിരുന്ന ഉഴവർചന്ത കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. പഞ്ചായത്തിലെ ഹരിതകർമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊഴിഞ്ഞാമ്പാറ ∙ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചു വച്ച ഗോഡൗണിൽ തീപിടിത്തം. മൂന്നു ടണ്ണിലധികം പ്ലാസ്റ്റിക്കും ഇവ സൂക്ഷിച്ച കെട്ടിടവും കത്തിനശിച്ചു. ഇന്നലെ രാത്രി ഒൻപതിനാണു സംഭവം. പഞ്ചായത്ത് ഓഫിസിനുസമീപം ഉപയോഗശൂന്യമായി കിടന്നിരുന്ന ഉഴവർചന്ത കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. പഞ്ചായത്തിലെ ഹരിതകർമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊഴിഞ്ഞാമ്പാറ ∙ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചു വച്ച ഗോഡൗണിൽ തീപിടിത്തം. മൂന്നു ടണ്ണിലധികം പ്ലാസ്റ്റിക്കും ഇവ സൂക്ഷിച്ച കെട്ടിടവും കത്തിനശിച്ചു. ഇന്നലെ രാത്രി ഒൻപതിനാണു സംഭവം. പഞ്ചായത്ത് ഓഫിസിനുസമീപം ഉപയോഗശൂന്യമായി കിടന്നിരുന്ന ഉഴവർചന്ത കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽ നിന്നു ശേഖരിച്ച പ്ലാസ്റ്റിക്കുകൾ ഇവിടെ കൂട്ടിയിട്ട ശേഷമാണു വേർതിരിച്ചിരുന്നത്.

ഇത്തരത്തിൽ വേർതിരിച്ച പ്ലാസ്റ്റിക് പകുതിയോളം കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെനിന്നു കൊണ്ടുപോയിരുന്നു. അടുത്ത ദിവസങ്ങളിൽ കൊണ്ടുപോകുന്നതിനായി സൂക്ഷിച്ച മാലിന്യമാണ് ഇന്നലെ അഗ്നിക്കിരയായത്. സംഭവസമയത്തു തൊഴിലാളികൾ അരുമില്ലാത്തതിനാൽ ആളപായമില്ല. മാലിന്യം സൂക്ഷിച്ച കെട്ടിടംം പൂർണമായും കത്തിയമർന്നു. 5 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തി മണിക്കൂറുകൾ പരിശ്രമിച്ച ശേഷമാണ് തീയണച്ചത്.