കടമ്പനാട്∙കിടപ്പുരോഗികൾക്ക് സാന്ത്വനവും പരിചരണവും നൽകുന്നതിനൊപ്പം തൊഴിലുറപ്പിലും സജീവമാണ് അഞ്ചാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായ സുമ ബിജു. സ്വന്തം ഹൃദയത്തിന്റെ താളം തെറ്റാതിരിക്കാൻ പേസ്മേക്കർ ഘടിപ്പിച്ചിട്ടുള്ള സുമ ബിജു പ്രചാരണ തിരക്കിലാണ്.11 വർഷം മുൻപാണ് ജീവൻ നിലനിർത്താൻ പേസ്മേക്കർ ഘടിപ്പിച്ചത്.

കടമ്പനാട്∙കിടപ്പുരോഗികൾക്ക് സാന്ത്വനവും പരിചരണവും നൽകുന്നതിനൊപ്പം തൊഴിലുറപ്പിലും സജീവമാണ് അഞ്ചാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായ സുമ ബിജു. സ്വന്തം ഹൃദയത്തിന്റെ താളം തെറ്റാതിരിക്കാൻ പേസ്മേക്കർ ഘടിപ്പിച്ചിട്ടുള്ള സുമ ബിജു പ്രചാരണ തിരക്കിലാണ്.11 വർഷം മുൻപാണ് ജീവൻ നിലനിർത്താൻ പേസ്മേക്കർ ഘടിപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടമ്പനാട്∙കിടപ്പുരോഗികൾക്ക് സാന്ത്വനവും പരിചരണവും നൽകുന്നതിനൊപ്പം തൊഴിലുറപ്പിലും സജീവമാണ് അഞ്ചാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായ സുമ ബിജു. സ്വന്തം ഹൃദയത്തിന്റെ താളം തെറ്റാതിരിക്കാൻ പേസ്മേക്കർ ഘടിപ്പിച്ചിട്ടുള്ള സുമ ബിജു പ്രചാരണ തിരക്കിലാണ്.11 വർഷം മുൻപാണ് ജീവൻ നിലനിർത്താൻ പേസ്മേക്കർ ഘടിപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടമ്പനാട്∙കിടപ്പുരോഗികൾക്ക് സാന്ത്വനവും പരിചരണവും നൽകുന്നതിനൊപ്പം തൊഴിലുറപ്പിലും സജീവമാണ് അഞ്ചാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായ സുമ ബിജു. 

സ്വന്തം  ഹൃദയത്തിന്റെ താളം തെറ്റാതിരിക്കാൻ പേസ്മേക്കർ ഘടിപ്പിച്ചിട്ടുള്ള സുമ ബിജു പ്രചാരണ തിരക്കിലാണ്.11 വർഷം മുൻപാണ് ജീവൻ നിലനിർത്താൻ പേസ്മേക്കർ ഘടിപ്പിച്ചത്.  കഴിഞ്ഞ 15 വർഷമായി തൊഴിലുറപ്പിൽ സജീവമാണ്. കൂടാതെ പാലിയേറ്റീവ് പരിചരണം, മണ്ണടി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ്, എസ്എൻഡിപി ശാഖാ യോഗം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ആശാ വർക്കർ കൂടിയായ സുമ കഴിഞ്ഞ 20 വർഷമായി പൊതു പ്രവർത്തന രംഗത്ത് സജീവമാണ്.