ഉപയോഗിക്കാതെ പൊളിഞ്ഞു കിടക്കുന്ന വീടിനുള്ളിൽ അസ്ഥികൂടം; 8 മാസത്തെ പഴക്കം
കോന്നി ∙ വള്ളിക്കോട് കോട്ടയം കൊലപ്പാറയിൽ ഉപയോഗിക്കാതെ പൊളിഞ്ഞു കിടക്കുന്ന വീടിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. ഇന്നലെ രാവിലെ സമീപത്ത് ടാപ്പിങ്ങിനെത്തിയ ആളാണ് വീടിനുള്ളിൽ അസ്ഥികൂടം കണ്ടത്. തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി. 8 മാസത്തെ പഴക്കം കണക്കാക്കുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ളാക്കൂർ
കോന്നി ∙ വള്ളിക്കോട് കോട്ടയം കൊലപ്പാറയിൽ ഉപയോഗിക്കാതെ പൊളിഞ്ഞു കിടക്കുന്ന വീടിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. ഇന്നലെ രാവിലെ സമീപത്ത് ടാപ്പിങ്ങിനെത്തിയ ആളാണ് വീടിനുള്ളിൽ അസ്ഥികൂടം കണ്ടത്. തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി. 8 മാസത്തെ പഴക്കം കണക്കാക്കുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ളാക്കൂർ
കോന്നി ∙ വള്ളിക്കോട് കോട്ടയം കൊലപ്പാറയിൽ ഉപയോഗിക്കാതെ പൊളിഞ്ഞു കിടക്കുന്ന വീടിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. ഇന്നലെ രാവിലെ സമീപത്ത് ടാപ്പിങ്ങിനെത്തിയ ആളാണ് വീടിനുള്ളിൽ അസ്ഥികൂടം കണ്ടത്. തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി. 8 മാസത്തെ പഴക്കം കണക്കാക്കുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ളാക്കൂർ
കോന്നി ∙ വള്ളിക്കോട് കോട്ടയം കൊലപ്പാറയിൽ ഉപയോഗിക്കാതെ പൊളിഞ്ഞു കിടക്കുന്ന വീടിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. ഇന്നലെ രാവിലെ സമീപത്ത് ടാപ്പിങ്ങിനെത്തിയ ആളാണ് വീടിനുള്ളിൽ അസ്ഥികൂടം കണ്ടത്. തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി. 8 മാസത്തെ പഴക്കം കണക്കാക്കുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാർച്ചിൽ ളാക്കൂർ ആനന്ദഭവനം സോമസുന്ദരൻ നായരെ (57) കാണാതായതിന് കോന്നി പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാരെ വരുത്തി പരിശോധന നടത്തി. മരിച്ചത് സോമസുന്ദരൻ നായർ ആണെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. അസ്ഥികൂടം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.