ചക്കയുടെ മണം പിടിച്ചെത്തി; പ്ലാവും തെങ്ങും പിഴുതുതള്ളി ഒറ്റയാൻ
വെച്ചൂച്ചിറ ∙ ചക്കയുടെ മണം പിടിച്ചെത്തിയ ഒറ്റയാൻ പ്ലാവും തെങ്ങും പിഴുതു തള്ളി. കുരുമ്പൻമൂഴി കൊല്ലംപറമ്പിൽ കെ.ജെ.റെജിമോളുടെ പുരയിടത്തിലെ തെങ്ങും പ്ലാവുമാണ് നശിപ്പിച്ചത്. ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് സംഭവം. കായ് ഫലമുള്ള തെങ്ങാണ് പിഴുതു തള്ളിയത്. മുൻപും കാട്ടാനയിറങ്ങി തെങ്ങുകൾ നശിപ്പിച്ചിരുന്നു.
വെച്ചൂച്ചിറ ∙ ചക്കയുടെ മണം പിടിച്ചെത്തിയ ഒറ്റയാൻ പ്ലാവും തെങ്ങും പിഴുതു തള്ളി. കുരുമ്പൻമൂഴി കൊല്ലംപറമ്പിൽ കെ.ജെ.റെജിമോളുടെ പുരയിടത്തിലെ തെങ്ങും പ്ലാവുമാണ് നശിപ്പിച്ചത്. ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് സംഭവം. കായ് ഫലമുള്ള തെങ്ങാണ് പിഴുതു തള്ളിയത്. മുൻപും കാട്ടാനയിറങ്ങി തെങ്ങുകൾ നശിപ്പിച്ചിരുന്നു.
വെച്ചൂച്ചിറ ∙ ചക്കയുടെ മണം പിടിച്ചെത്തിയ ഒറ്റയാൻ പ്ലാവും തെങ്ങും പിഴുതു തള്ളി. കുരുമ്പൻമൂഴി കൊല്ലംപറമ്പിൽ കെ.ജെ.റെജിമോളുടെ പുരയിടത്തിലെ തെങ്ങും പ്ലാവുമാണ് നശിപ്പിച്ചത്. ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് സംഭവം. കായ് ഫലമുള്ള തെങ്ങാണ് പിഴുതു തള്ളിയത്. മുൻപും കാട്ടാനയിറങ്ങി തെങ്ങുകൾ നശിപ്പിച്ചിരുന്നു.
വെച്ചൂച്ചിറ ∙ ചക്കയുടെ മണം പിടിച്ചെത്തിയ ഒറ്റയാൻ പ്ലാവും തെങ്ങും പിഴുതു തള്ളി. കുരുമ്പൻമൂഴി കൊല്ലംപറമ്പിൽ കെ.ജെ.റെജിമോളുടെ പുരയിടത്തിലെ തെങ്ങും പ്ലാവുമാണ് നശിപ്പിച്ചത്. ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് സംഭവം. കായ് ഫലമുള്ള തെങ്ങാണ് പിഴുതു തള്ളിയത്. മുൻപും കാട്ടാനയിറങ്ങി തെങ്ങുകൾ നശിപ്പിച്ചിരുന്നു.
കുരുമ്പൻമൂഴി, മണക്കയം ഭാഗങ്ങളിൽ കാട്ടാനകൾ ഇറങ്ങുന്നത് പതിവായി. അടുത്തിടെ ഇവിടെ അവശ നിലയിൽ കണ്ട ആന ചരിഞ്ഞിരുന്നു. കാടുവിട്ടു തുടരെ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് ജനത്തെ ഭീതിയിലാക്കിയിട്ടുണ്ട്. സന്ധ്യക്കു ശേഷം വീടുകൾക്കു പുറത്തിറങ്ങാൻ അവർ ഭയക്കുന്നു.