പത്തനംതിട്ട ∙ പിതൃസ്മരണയിൽ കർക്കടകവാവ് ബലി. മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ആത്മാവിന്റെ മോക്ഷത്തിനായി വിശ്വാസികൾ നാക്കിലയിൽ ബലിച്ചോറു വിളമ്പി ബലിതർപ്പണം നടത്തി. പത്തനംതിട്ട ജില്ലയുടെ ഒട്ടുമിക്ക ഭാഗങ്ങളിലുമുള്ള പ്രധാന ക്ഷേത്രങ്ങളിലും കടവുകളിലും ഇത്തവണ ബലിതർപ്പണത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.
Sign in to continue reading
പത്തനംതിട്ട ∙ പിതൃസ്മരണയിൽ കർക്കടകവാവ് ബലി. മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ആത്മാവിന്റെ മോക്ഷത്തിനായി വിശ്വാസികൾ നാക്കിലയിൽ ബലിച്ചോറു വിളമ്പി ബലിതർപ്പണം നടത്തി. പത്തനംതിട്ട ജില്ലയുടെ ഒട്ടുമിക്ക ഭാഗങ്ങളിലുമുള്ള പ്രധാന ക്ഷേത്രങ്ങളിലും കടവുകളിലും ഇത്തവണ ബലിതർപ്പണത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.
പത്തനംതിട്ട ∙ പിതൃസ്മരണയിൽ കർക്കടകവാവ് ബലി. മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ആത്മാവിന്റെ മോക്ഷത്തിനായി വിശ്വാസികൾ നാക്കിലയിൽ ബലിച്ചോറു വിളമ്പി ബലിതർപ്പണം നടത്തി. പത്തനംതിട്ട ജില്ലയുടെ ഒട്ടുമിക്ക ഭാഗങ്ങളിലുമുള്ള പ്രധാന ക്ഷേത്രങ്ങളിലും കടവുകളിലും ഇത്തവണ ബലിതർപ്പണത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.
പത്തനംതിട്ട ∙ പിതൃസ്മരണയിൽ കർക്കടകവാവ് ബലി. മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ആത്മാവിന്റെ മോക്ഷത്തിനായി വിശ്വാസികൾ നാക്കിലയിൽ ബലിച്ചോറു വിളമ്പി ബലിതർപ്പണം നടത്തി. പത്തനംതിട്ട ജില്ലയുടെ ഒട്ടുമിക്ക ഭാഗങ്ങളിലുമുള്ള പ്രധാന ക്ഷേത്രങ്ങളിലും കടവുകളിലും ഇത്തവണ ബലിതർപ്പണത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. ചിത്രങ്ങളിലൂടെ...