റാന്നി പെരുനാട് ∙ മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളിയെ 23 വർഷത്തിനു ശേഷം അറസ്റ്റ് ചെയ്തു. നാരങ്ങാനം ആലുങ്കൽ പള്ളിക്കമുരുപ്പേൽ തങ്കച്ചനാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പെരുനാട്, വെച്ചൂച്ചിറ, റാന്നി, ആറന്മുള എന്നിവിടങ്ങളിൽ തങ്കച്ചന്റെ പേരിൽ‌ കേസുകളുണ്ടെന്നു പൊലീസ്

റാന്നി പെരുനാട് ∙ മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളിയെ 23 വർഷത്തിനു ശേഷം അറസ്റ്റ് ചെയ്തു. നാരങ്ങാനം ആലുങ്കൽ പള്ളിക്കമുരുപ്പേൽ തങ്കച്ചനാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പെരുനാട്, വെച്ചൂച്ചിറ, റാന്നി, ആറന്മുള എന്നിവിടങ്ങളിൽ തങ്കച്ചന്റെ പേരിൽ‌ കേസുകളുണ്ടെന്നു പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി പെരുനാട് ∙ മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളിയെ 23 വർഷത്തിനു ശേഷം അറസ്റ്റ് ചെയ്തു. നാരങ്ങാനം ആലുങ്കൽ പള്ളിക്കമുരുപ്പേൽ തങ്കച്ചനാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പെരുനാട്, വെച്ചൂച്ചിറ, റാന്നി, ആറന്മുള എന്നിവിടങ്ങളിൽ തങ്കച്ചന്റെ പേരിൽ‌ കേസുകളുണ്ടെന്നു പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി പെരുനാട് ∙ മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളിയെ 23 വർഷത്തിനു ശേഷം അറസ്റ്റ് ചെയ്തു. നാരങ്ങാനം ആലുങ്കൽ പള്ളിക്കമുരുപ്പേൽ തങ്കച്ചനാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പെരുനാട്, വെച്ചൂച്ചിറ, റാന്നി, ആറന്മുള എന്നിവിടങ്ങളിൽ തങ്കച്ചന്റെ പേരിൽ‌ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. 

കീരുകുഴിക്കു സമീപം കുടുംബമായി വാടകയ്ക്കു താമസിക്കുകയായിരുന്നു. പൊലീസ് രഹസ്യമായി നടത്തിയ ശ്രമത്തിലാണ് തങ്കച്ചനെ പിടികൂടാനായത്. ഇൻസ്പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ സിപിഒമാരായ ടി.ജി.പ്രദീപ്കുമാർ, അരുൺരാജ് എന്നിവരാണ് അന്വേഷണം നടത്തിയത്.