ഏനാത്ത് ∙ ഓടകൾ മൺമറഞ്ഞതോടെ മഴ പെയ്താൽ കവലയുടെ നടുവിൽ വെള്ളക്കെട്ട്. വെള്ളം ഒഴുകി പോകാൻ ഇടമില്ലാതായതോടെ റോഡരികിൽ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ വ്യാപാരികളും കാൽനട യാത്രക്കാരും പ്രയാസം നേരിടുന്നു. മണ്ണു മൂടിക്കിടക്കുന്ന ഓട തെളിക്കുന്നതിന് നടപടിയുമില്ല. ജംക്‌ഷൻ മുതൽ

ഏനാത്ത് ∙ ഓടകൾ മൺമറഞ്ഞതോടെ മഴ പെയ്താൽ കവലയുടെ നടുവിൽ വെള്ളക്കെട്ട്. വെള്ളം ഒഴുകി പോകാൻ ഇടമില്ലാതായതോടെ റോഡരികിൽ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ വ്യാപാരികളും കാൽനട യാത്രക്കാരും പ്രയാസം നേരിടുന്നു. മണ്ണു മൂടിക്കിടക്കുന്ന ഓട തെളിക്കുന്നതിന് നടപടിയുമില്ല. ജംക്‌ഷൻ മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏനാത്ത് ∙ ഓടകൾ മൺമറഞ്ഞതോടെ മഴ പെയ്താൽ കവലയുടെ നടുവിൽ വെള്ളക്കെട്ട്. വെള്ളം ഒഴുകി പോകാൻ ഇടമില്ലാതായതോടെ റോഡരികിൽ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ വ്യാപാരികളും കാൽനട യാത്രക്കാരും പ്രയാസം നേരിടുന്നു. മണ്ണു മൂടിക്കിടക്കുന്ന ഓട തെളിക്കുന്നതിന് നടപടിയുമില്ല. ജംക്‌ഷൻ മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏനാത്ത് ∙ ഓടകൾ മൺമറഞ്ഞതോടെ മഴ പെയ്താൽ കവലയുടെ നടുവിൽ വെള്ളക്കെട്ട്. വെള്ളം ഒഴുകി പോകാൻ ഇടമില്ലാതായതോടെ റോഡരികിൽ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ വ്യാപാരികളും കാൽനട യാത്രക്കാരും പ്രയാസം നേരിടുന്നു. മണ്ണു മൂടിക്കിടക്കുന്ന ഓട തെളിക്കുന്നതിന് നടപടിയുമില്ല. ജംക്‌ഷൻ മുതൽ സൊസൈറ്റിപ്പടി വരെയും റോഡിനിരുവശത്തും ഓടയില്ല. പൊലീസ് സ്റ്റേഷനു സമീപവും ശക്തമായ മഴയിൽ വെള്ളം കെട്ടി നിൽക്കുന്നു. ഓടകൾ കലുങ്കുമായി ബന്ധിപ്പിച്ച് വെള്ളം ആറ്റിലേക്ക് ഒഴുക്കി വിടുകയായിരുന്നു രീതി. എന്നാൽ വെള്ളം ഒഴുകി പോകേണ്ട മാർഗങ്ങളെല്ലാം മണ്ണിട്ട് മൂടിയതോടെ ചെറിയ മഴയിലും കവല വെള്ളത്തിലാകും. വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലുള്ള ഓട പുനസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.