പെരുമ്പെട്ടി ∙ ജൽജീവൻ പദ്ധതിക്കായി റോഡ് കുഴിച്ച് പൈപ്പുകൾ സ്ഥാപിച്ചത് കെണിയായി മാറുന്നു. കരിയംപ്ലാവ് - പുതുക്കുടിമുക്ക് റോഡിലാണ് ഈ അപകടകരമായ കാഴ്ച. കുത്തിറക്കത്തിൽ 300 മീറ്റർ ദൂരത്തിലാണ് പാതയോരത്ത് വാരിക്കുഴി രൂപപ്പെട്ടിരിക്കുന്നത്. പൈപ്പുകൾ സ്ഥാപിച്ച ശേഷം മൂടിയ മുകൾഭാഗത്തെ മണ്ണ് കനത്തമഴയിൽ

പെരുമ്പെട്ടി ∙ ജൽജീവൻ പദ്ധതിക്കായി റോഡ് കുഴിച്ച് പൈപ്പുകൾ സ്ഥാപിച്ചത് കെണിയായി മാറുന്നു. കരിയംപ്ലാവ് - പുതുക്കുടിമുക്ക് റോഡിലാണ് ഈ അപകടകരമായ കാഴ്ച. കുത്തിറക്കത്തിൽ 300 മീറ്റർ ദൂരത്തിലാണ് പാതയോരത്ത് വാരിക്കുഴി രൂപപ്പെട്ടിരിക്കുന്നത്. പൈപ്പുകൾ സ്ഥാപിച്ച ശേഷം മൂടിയ മുകൾഭാഗത്തെ മണ്ണ് കനത്തമഴയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പെട്ടി ∙ ജൽജീവൻ പദ്ധതിക്കായി റോഡ് കുഴിച്ച് പൈപ്പുകൾ സ്ഥാപിച്ചത് കെണിയായി മാറുന്നു. കരിയംപ്ലാവ് - പുതുക്കുടിമുക്ക് റോഡിലാണ് ഈ അപകടകരമായ കാഴ്ച. കുത്തിറക്കത്തിൽ 300 മീറ്റർ ദൂരത്തിലാണ് പാതയോരത്ത് വാരിക്കുഴി രൂപപ്പെട്ടിരിക്കുന്നത്. പൈപ്പുകൾ സ്ഥാപിച്ച ശേഷം മൂടിയ മുകൾഭാഗത്തെ മണ്ണ് കനത്തമഴയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പെട്ടി ∙ ജൽജീവൻ പദ്ധതിക്കായി റോഡ് കുഴിച്ച് പൈപ്പുകൾ സ്ഥാപിച്ചത് കെണിയായി മാറുന്നു. കരിയംപ്ലാവ് - പുതുക്കുടിമുക്ക് റോഡിലാണ് ഈ അപകടകരമായ കാഴ്ച. കുത്തിറക്കത്തിൽ 300 മീറ്റർ ദൂരത്തിലാണ് പാതയോരത്ത് വാരിക്കുഴി രൂപപ്പെട്ടിരിക്കുന്നത്. പൈപ്പുകൾ സ്ഥാപിച്ച ശേഷം മൂടിയ മുകൾഭാഗത്തെ മണ്ണ് കനത്തമഴയിൽ ഒഴുകിപ്പോയതാണു കുഴികൾ രൂപപ്പെടാൻ ഇടയാക്കിയത്. രാത്രി യാത്രകളിൽ‍ കാൽനട, ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. വലിയവാഹനങ്ങൾക്ക് പാതയൊരുക്കുന്നതിനിടയിൽ കഴിഞ്ഞദിവസം ചെറുവാഹനം ഇവിടെ അപകടത്തിനിടയാക്കി. ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.