നെയ്യാറ്റിൻകര ∙ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൂവാർ ചെക്കടി ഇടയ്ക്കൽ ലക്ഷം വീട് കോളനിയിൽ സജു (23) അറസ്റ്റിൽ. കോടതി ഇയാളെ 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തു. സജു, ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനു പുറത്തിറങ്ങി വീട്ടമ്മ ഓടി

നെയ്യാറ്റിൻകര ∙ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൂവാർ ചെക്കടി ഇടയ്ക്കൽ ലക്ഷം വീട് കോളനിയിൽ സജു (23) അറസ്റ്റിൽ. കോടതി ഇയാളെ 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തു. സജു, ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനു പുറത്തിറങ്ങി വീട്ടമ്മ ഓടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്യാറ്റിൻകര ∙ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൂവാർ ചെക്കടി ഇടയ്ക്കൽ ലക്ഷം വീട് കോളനിയിൽ സജു (23) അറസ്റ്റിൽ. കോടതി ഇയാളെ 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തു. സജു, ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനു പുറത്തിറങ്ങി വീട്ടമ്മ ഓടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
നെയ്യാറ്റിൻകര ∙ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൂവാർ ചെക്കടി ഇടയ്ക്കൽ ലക്ഷം വീട് കോളനിയിൽ സജു (23) അറസ്റ്റിൽ. കോടതി ഇയാളെ 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തു. സജു, ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനു പുറത്തിറങ്ങി വീട്ടമ്മ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന സജുവിനെ പൂവാർ സിഐ: എസ്.ബി. പ്രവീണിന്റെയും എസ്ഐ: തിങ്കൾ ഗോപകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.