തിരുവനന്തപുരം∙ ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായ വ്യക്തിയെന്ന റെക്കോർ‍ഡ് സ്വന്തമാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു നിയമസഭയുടെ ആദരം. ഉമ്മൻചാണ്ടിയുടെ ജഗതിയിലെ വസതിയായ പുതുപ്പള്ളി ഹൗസിൽ നിയമസഭാ സെക്രട്ടറി എ.എം.ബഷീർ എത്തിയാണ് ആദരിച്ചത്. സ്പീക്കറുടെ പഴ്സനൽ സെക്രട്ടറി ടി.മനോഹരൻ നായരും

തിരുവനന്തപുരം∙ ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായ വ്യക്തിയെന്ന റെക്കോർ‍ഡ് സ്വന്തമാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു നിയമസഭയുടെ ആദരം. ഉമ്മൻചാണ്ടിയുടെ ജഗതിയിലെ വസതിയായ പുതുപ്പള്ളി ഹൗസിൽ നിയമസഭാ സെക്രട്ടറി എ.എം.ബഷീർ എത്തിയാണ് ആദരിച്ചത്. സ്പീക്കറുടെ പഴ്സനൽ സെക്രട്ടറി ടി.മനോഹരൻ നായരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായ വ്യക്തിയെന്ന റെക്കോർ‍ഡ് സ്വന്തമാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു നിയമസഭയുടെ ആദരം. ഉമ്മൻചാണ്ടിയുടെ ജഗതിയിലെ വസതിയായ പുതുപ്പള്ളി ഹൗസിൽ നിയമസഭാ സെക്രട്ടറി എ.എം.ബഷീർ എത്തിയാണ് ആദരിച്ചത്. സ്പീക്കറുടെ പഴ്സനൽ സെക്രട്ടറി ടി.മനോഹരൻ നായരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായ വ്യക്തിയെന്ന റെക്കോർ‍ഡ് സ്വന്തമാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു നിയമസഭയുടെ ആദരം. ഉമ്മൻചാണ്ടിയുടെ ജഗതിയിലെ വസതിയായ പുതുപ്പള്ളി ഹൗസിൽ നിയമസഭാ സെക്രട്ടറി എ.എം.ബഷീർ എത്തിയാണ് ആദരിച്ചത്. സ്പീക്കറുടെ പഴ്സനൽ സെക്രട്ടറി ടി.മനോഹരൻ നായരും ഒപ്പമുണ്ടായിരുന്നു.

നിയമസഭാ രേഖകൾ പ്രകാരം ഇന്നലെ വരെ 18,729 ദിവസമാണ് ഉമ്മൻചാണ്ടി എംഎൽഎയായി പ്രവർത്തിച്ചത്. പാലാ എംഎൽഎ ആയിരുന്ന കെ.എം.മാണിയുടെ റെകർഡ് ആണ് മറികടന്നത്. പുതുപ്പള്ളിയിലെ ജനങ്ങൾ നൽകിയ അംഗീകാരമാണ് ഇതെന്നും പൂർണ തൃപ്തനാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.‘അർഹിക്കുന്നതിൽ കൂടുതൽ അംഗീകാരം എനിക്കു ലഭിച്ചു. ഇനി മത്സരിക്കണമോ എന്നതൊക്കെ തീരുമാനിക്കുന്നതു പാർട്ടിയാണ്’– അദ്ദേഹം വ്യക്തമാക്കി.