കാഞ്ഞാണി ∙ മനോരമ വാർത്തയെ തുടർന്നു മരാമത്ത് വകുപ്പ് പാലം വിഭാഗം ഉദ്യോഗസ്ഥർ തൃശൂർ-കാഞ്ഞാണി റൂട്ടിലെ പെരുമ്പുഴ പാലത്തിലെ ചെരിവ് ഇന്നലെ പരിശോധിച്ചു.പാലത്തിനു ചെരിവുണ്ടെന്നും വിള്ളലുണ്ടെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. രണ്ടാമത്തെ സ്പാനിൽ തെക്കേ ഭാഗത്തു നീളത്തിലുള്ള വലിയ വിള്ളലാണു ചെരിവിന്

കാഞ്ഞാണി ∙ മനോരമ വാർത്തയെ തുടർന്നു മരാമത്ത് വകുപ്പ് പാലം വിഭാഗം ഉദ്യോഗസ്ഥർ തൃശൂർ-കാഞ്ഞാണി റൂട്ടിലെ പെരുമ്പുഴ പാലത്തിലെ ചെരിവ് ഇന്നലെ പരിശോധിച്ചു.പാലത്തിനു ചെരിവുണ്ടെന്നും വിള്ളലുണ്ടെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. രണ്ടാമത്തെ സ്പാനിൽ തെക്കേ ഭാഗത്തു നീളത്തിലുള്ള വലിയ വിള്ളലാണു ചെരിവിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞാണി ∙ മനോരമ വാർത്തയെ തുടർന്നു മരാമത്ത് വകുപ്പ് പാലം വിഭാഗം ഉദ്യോഗസ്ഥർ തൃശൂർ-കാഞ്ഞാണി റൂട്ടിലെ പെരുമ്പുഴ പാലത്തിലെ ചെരിവ് ഇന്നലെ പരിശോധിച്ചു.പാലത്തിനു ചെരിവുണ്ടെന്നും വിള്ളലുണ്ടെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. രണ്ടാമത്തെ സ്പാനിൽ തെക്കേ ഭാഗത്തു നീളത്തിലുള്ള വലിയ വിള്ളലാണു ചെരിവിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞാണി ∙ മനോരമ വാർത്തയെ തുടർന്നു മരാമത്ത് വകുപ്പ് പാലം വിഭാഗം ഉദ്യോഗസ്ഥർ തൃശൂർ-കാഞ്ഞാണി റൂട്ടിലെ പെരുമ്പുഴ പാലത്തിലെ ചെരിവ് ഇന്നലെ പരിശോധിച്ചു.പാലത്തിനു ചെരിവുണ്ടെന്നും വിള്ളലുണ്ടെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. രണ്ടാമത്തെ സ്പാനിൽ തെക്കേ ഭാഗത്തു നീളത്തിലുള്ള വലിയ വിള്ളലാണു ചെരിവിന് കാരണമെന്നാണു പ്രാഥമിക നിഗമനം.

പാലം അപകടത്തിലാണെന്നും വാഹനങ്ങൾ പാലത്തിലൂടെ വേഗം കുറച്ചു പോകണമെന്നും മുന്നറിയിപ്പും സ്ഥാപിച്ചു. പാലം വിഭാഗം എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഷിജി കരുണാകരൻ ഇന്നു പാലത്തിൽ വിദഗ്ധ പരിശോധന നടത്തും. ഭാരവാഹനങ്ങൾ അടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന പാലമാണിത്.