മുള്ളൂർക്കര ∙ വെട്ടിക്കാട്ടിരിയിൽ വ്യക്തിയുടെ പറമ്പിൽ നടത്തിയിരുന്ന മത്സ്യ വ്യാപാര കേന്ദ്രത്തിൽ ഫിഷറീസ്, ഭക്ഷ്യസുരക്ഷ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച 90 കിലോ ചീഞ്ഞമത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ചാള, കൊഴുവ എന്നീ മത്സ്യങ്ങളാണു

മുള്ളൂർക്കര ∙ വെട്ടിക്കാട്ടിരിയിൽ വ്യക്തിയുടെ പറമ്പിൽ നടത്തിയിരുന്ന മത്സ്യ വ്യാപാര കേന്ദ്രത്തിൽ ഫിഷറീസ്, ഭക്ഷ്യസുരക്ഷ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച 90 കിലോ ചീഞ്ഞമത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ചാള, കൊഴുവ എന്നീ മത്സ്യങ്ങളാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുള്ളൂർക്കര ∙ വെട്ടിക്കാട്ടിരിയിൽ വ്യക്തിയുടെ പറമ്പിൽ നടത്തിയിരുന്ന മത്സ്യ വ്യാപാര കേന്ദ്രത്തിൽ ഫിഷറീസ്, ഭക്ഷ്യസുരക്ഷ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച 90 കിലോ ചീഞ്ഞമത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ചാള, കൊഴുവ എന്നീ മത്സ്യങ്ങളാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുള്ളൂർക്കര ∙ വെട്ടിക്കാട്ടിരിയിൽ വ്യക്തിയുടെ പറമ്പിൽ നടത്തിയിരുന്ന മത്സ്യ വ്യാപാര കേന്ദ്രത്തിൽ ഫിഷറീസ്, ഭക്ഷ്യസുരക്ഷ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച 90 കിലോ ചീഞ്ഞമത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ചാള, കൊഴുവ എന്നീ മത്സ്യങ്ങളാണു പിടിച്ചെടുത്തത്.

ഇവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്കു വിൽപനയ്ക്കായി മത്സ്യം കൊണ്ടുപോയിരുന്നു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ കെ.കെ.ജിബിന, ഭക്ഷ്യസുരക്ഷാ ഓഫിസർമാരായ അനു ജോസഫ്, അരുൺ കാര്യാട്ട്, ജുനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ ടി.പി.രാജീവ് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.