തൃശൂർ ∙ നാട്ടികയിലെ വീട്ടിൽ അതിക്രമിച്ച് കയറി പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാനും കൊലപ്പെടുത്താനും ശ്രമിച്ച കേസിൽ യുവാവിന് 15 വർഷവും 9 മാസവും തടവും ലക്ഷം രൂപ പിഴയും. വലപ്പാട് ചാമക്കാല സ്വദേശി പോണത്ത് വീട്ടിൽ നിഖിലിനെയാണ് (31) ഒന്നാം അഡീഷനൽ ജില്ലാ ജഡ്ജ് പി.എൻ.വിനോദ് ശിക്ഷിച്ചത്. 2010ൽ

തൃശൂർ ∙ നാട്ടികയിലെ വീട്ടിൽ അതിക്രമിച്ച് കയറി പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാനും കൊലപ്പെടുത്താനും ശ്രമിച്ച കേസിൽ യുവാവിന് 15 വർഷവും 9 മാസവും തടവും ലക്ഷം രൂപ പിഴയും. വലപ്പാട് ചാമക്കാല സ്വദേശി പോണത്ത് വീട്ടിൽ നിഖിലിനെയാണ് (31) ഒന്നാം അഡീഷനൽ ജില്ലാ ജഡ്ജ് പി.എൻ.വിനോദ് ശിക്ഷിച്ചത്. 2010ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ നാട്ടികയിലെ വീട്ടിൽ അതിക്രമിച്ച് കയറി പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാനും കൊലപ്പെടുത്താനും ശ്രമിച്ച കേസിൽ യുവാവിന് 15 വർഷവും 9 മാസവും തടവും ലക്ഷം രൂപ പിഴയും. വലപ്പാട് ചാമക്കാല സ്വദേശി പോണത്ത് വീട്ടിൽ നിഖിലിനെയാണ് (31) ഒന്നാം അഡീഷനൽ ജില്ലാ ജഡ്ജ് പി.എൻ.വിനോദ് ശിക്ഷിച്ചത്. 2010ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ നാട്ടികയിലെ വീട്ടിൽ അതിക്രമിച്ച് കയറി പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാനും  കൊലപ്പെടുത്താനും ശ്രമിച്ച കേസിൽ യുവാവിന് 15 വർഷവും 9 മാസവും തടവും ലക്ഷം രൂപ പിഴയും. വലപ്പാട് ചാമക്കാല സ്വദേശി പോണത്ത് വീട്ടിൽ നിഖിലിനെയാണ് (31) ഒന്നാം അഡീഷനൽ ജില്ലാ ജഡ്ജ് പി.എൻ.വിനോദ് ശിക്ഷിച്ചത്. 2010ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

കേബിൾ വരിസംഖ്യ പിരിക്കാനെന്ന പേരിൽ വീട്ടിലെത്തിയ പ്രതി കുട്ടിയെ ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ കൂട്ടുകാരാണ് കുത്തേറ്റ നിലയിൽ കുട്ടിയെ കണ്ടത്. വലപ്പാട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്പി ഷാജ് ജോസ് ആണ് കേസ് ചാർജ് ചെയ്ത് അന്വേഷണം നടത്തിയത്.