വാസുദേവന്റെ കൊലപാതകം, കളിയാക്കിയതിന്റെ വൈരാഗ്യമെന്ന് പ്രതി
പൈങ്കുളം∙ കളിയാക്കലും വഴിയിൽ തടസ്സം സൃഷ്ടിച്ചതുമാണ് വാഴാലിപ്പാടത്ത് ചെത്തു തൊഴിലാളിയായ വാസുദേവന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണമായി പ്രതി പൊലീസിനോട് പറഞ്ഞത്. വാസുദേവൻ പണി സ്ഥലത്തെ ഷെഡിൽ വച്ച് കളിയാക്കുന്ന രീതിയിൽ സംസാരിച്ചതാണ് അയാളെ വെട്ടാൻ കാരണമെന്നു പ്രതി പുത്തൻപുരയിൽ ഗിരീഷ് പൊലീസിനോട് പറഞ്ഞു.
പൈങ്കുളം∙ കളിയാക്കലും വഴിയിൽ തടസ്സം സൃഷ്ടിച്ചതുമാണ് വാഴാലിപ്പാടത്ത് ചെത്തു തൊഴിലാളിയായ വാസുദേവന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണമായി പ്രതി പൊലീസിനോട് പറഞ്ഞത്. വാസുദേവൻ പണി സ്ഥലത്തെ ഷെഡിൽ വച്ച് കളിയാക്കുന്ന രീതിയിൽ സംസാരിച്ചതാണ് അയാളെ വെട്ടാൻ കാരണമെന്നു പ്രതി പുത്തൻപുരയിൽ ഗിരീഷ് പൊലീസിനോട് പറഞ്ഞു.
പൈങ്കുളം∙ കളിയാക്കലും വഴിയിൽ തടസ്സം സൃഷ്ടിച്ചതുമാണ് വാഴാലിപ്പാടത്ത് ചെത്തു തൊഴിലാളിയായ വാസുദേവന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണമായി പ്രതി പൊലീസിനോട് പറഞ്ഞത്. വാസുദേവൻ പണി സ്ഥലത്തെ ഷെഡിൽ വച്ച് കളിയാക്കുന്ന രീതിയിൽ സംസാരിച്ചതാണ് അയാളെ വെട്ടാൻ കാരണമെന്നു പ്രതി പുത്തൻപുരയിൽ ഗിരീഷ് പൊലീസിനോട് പറഞ്ഞു.
പൈങ്കുളം∙ കളിയാക്കലും വഴിയിൽ തടസ്സം സൃഷ്ടിച്ചതുമാണ് വാഴാലിപ്പാടത്ത് ചെത്തു തൊഴിലാളിയായ വാസുദേവന്റെ കൊലപാതകത്തി ലേക്ക് നയിച്ച കാരണമായി പ്രതി പൊലീസിനോട് പറഞ്ഞത്. വാസുദേവൻ പണി സ്ഥലത്തെ ഷെഡിൽ വച്ച് കളിയാക്കുന്ന രീതിയിൽ സംസാരിച്ചതാണ് അയാളെ വെട്ടാൻ കാരണമെന്നു പ്രതി പുത്തൻപുരയിൽ ഗിരീഷ് പൊലീസിനോട് പറഞ്ഞു.
കൊലപാതകത്തിനു ശേഷം പുറത്തിറങ്ങി റോഡിലൂടെ തന്റെ ബുള്ളറ്റിൽ പോകുമ്പോൾ എതിരെ കന്നുകാലികൾക്ക് പിറകേ ഓട്ടോയിൽ വന്ന കുന്നുമ്മേൽ ജയൻ വഴിയിൽ തടസ്സം സൃഷ്ടിച്ചതാണ് ജയനെയും വെട്ടാൻ കാരണമെന്ന് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞതെന്നും കൂടുതൽ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്ന് ചെറുതുരുത്തി എസ് ഐ പി.ബി. ബിന്ദുലാൽ അറിയിച്ചു.