വടക്കാഞ്ചേരി ∙ മുള്ളൂർക്കര, ആറ്റൂർ പ്രദേശങ്ങളിൽ നാട്ടുകാർക്ക് ശല്യക്കാരനായി മാറിയ കുരങ്ങിനെ മായന്നൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ പിടികൂടി കാട്ടിൽ തുറന്നുവിട്ടു. അപൂർവമായി മാത്രം കാണപ്പെടുന്ന ഹനുമാൻ ലങ്കൂർ ഇനത്തിൽപെട്ട കരുങ്ങനെയാണു വനപാലകർ ഒരുക്കിയ കൂട്ടിൽ കുടുങ്ങിയത്. ഈ വിഭാഗത്തിൽപെട്ട കുരങ്ങുകളെ

വടക്കാഞ്ചേരി ∙ മുള്ളൂർക്കര, ആറ്റൂർ പ്രദേശങ്ങളിൽ നാട്ടുകാർക്ക് ശല്യക്കാരനായി മാറിയ കുരങ്ങിനെ മായന്നൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ പിടികൂടി കാട്ടിൽ തുറന്നുവിട്ടു. അപൂർവമായി മാത്രം കാണപ്പെടുന്ന ഹനുമാൻ ലങ്കൂർ ഇനത്തിൽപെട്ട കരുങ്ങനെയാണു വനപാലകർ ഒരുക്കിയ കൂട്ടിൽ കുടുങ്ങിയത്. ഈ വിഭാഗത്തിൽപെട്ട കുരങ്ങുകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കാഞ്ചേരി ∙ മുള്ളൂർക്കര, ആറ്റൂർ പ്രദേശങ്ങളിൽ നാട്ടുകാർക്ക് ശല്യക്കാരനായി മാറിയ കുരങ്ങിനെ മായന്നൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ പിടികൂടി കാട്ടിൽ തുറന്നുവിട്ടു. അപൂർവമായി മാത്രം കാണപ്പെടുന്ന ഹനുമാൻ ലങ്കൂർ ഇനത്തിൽപെട്ട കരുങ്ങനെയാണു വനപാലകർ ഒരുക്കിയ കൂട്ടിൽ കുടുങ്ങിയത്. ഈ വിഭാഗത്തിൽപെട്ട കുരങ്ങുകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
വടക്കാഞ്ചേരി ∙ മുള്ളൂർക്കര, ആറ്റൂർ പ്രദേശങ്ങളിൽ നാട്ടുകാർക്ക് ശല്യക്കാരനായി മാറിയ കുരങ്ങിനെ മായന്നൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ പിടികൂടി കാട്ടിൽ തുറന്നുവിട്ടു. അപൂർവമായി മാത്രം കാണപ്പെടുന്ന ഹനുമാൻ ലങ്കൂർ ഇനത്തിൽപെട്ട കരുങ്ങനെയാണു വനപാലകർ ഒരുക്കിയ കൂട്ടിൽ കുടുങ്ങിയത്. ഈ വിഭാഗത്തിൽപെട്ട കുരങ്ങുകളെ വാഴച്ചാൽ, നെല്ലിയാമ്പതി വന മേഖലകളിലാണു കൂടുതലായി കാണുന്നതെന്നു വനം ഡപ്യൂട്ടി റേഞ്ച് ഓഫിസറുടെ ചുമതല വഹിക്കുന്ന പി.വി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.