അന്തിക്കാട് ∙ കേരള വികലാംഗ സ്വാശ്രയ സംഘടനയുടെ പേരിൽ തൊഴിൽ തട്ടിപ്പ് നടത്തിയ കേസിൽ ഒന്നാം പ്രതി വെളുത്തൂർ കുണ്ടിൽ മഠം മോഹിനി വർമയെ (73) പൊലീസ് അറസ്റ്റ് ചെയ്തു. തൊഴിൽ സംരംഭം തുടങ്ങാൻ 5 ലക്ഷം രൂപ വായ്പ നൽകാമെന്നു വിശ്വസിപ്പിച്ച് 2000 സെപ്റ്റംബറിൽ 80,000 രൂപ വാങ്ങി തട്ടിപ്പു നടത്തിയെന്നു മുണ്ടൂർ

അന്തിക്കാട് ∙ കേരള വികലാംഗ സ്വാശ്രയ സംഘടനയുടെ പേരിൽ തൊഴിൽ തട്ടിപ്പ് നടത്തിയ കേസിൽ ഒന്നാം പ്രതി വെളുത്തൂർ കുണ്ടിൽ മഠം മോഹിനി വർമയെ (73) പൊലീസ് അറസ്റ്റ് ചെയ്തു. തൊഴിൽ സംരംഭം തുടങ്ങാൻ 5 ലക്ഷം രൂപ വായ്പ നൽകാമെന്നു വിശ്വസിപ്പിച്ച് 2000 സെപ്റ്റംബറിൽ 80,000 രൂപ വാങ്ങി തട്ടിപ്പു നടത്തിയെന്നു മുണ്ടൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തിക്കാട് ∙ കേരള വികലാംഗ സ്വാശ്രയ സംഘടനയുടെ പേരിൽ തൊഴിൽ തട്ടിപ്പ് നടത്തിയ കേസിൽ ഒന്നാം പ്രതി വെളുത്തൂർ കുണ്ടിൽ മഠം മോഹിനി വർമയെ (73) പൊലീസ് അറസ്റ്റ് ചെയ്തു. തൊഴിൽ സംരംഭം തുടങ്ങാൻ 5 ലക്ഷം രൂപ വായ്പ നൽകാമെന്നു വിശ്വസിപ്പിച്ച് 2000 സെപ്റ്റംബറിൽ 80,000 രൂപ വാങ്ങി തട്ടിപ്പു നടത്തിയെന്നു മുണ്ടൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തിക്കാട് ∙ കേരള വികലാംഗ സ്വാശ്രയ സംഘടനയുടെ പേരിൽ തൊഴിൽ തട്ടിപ്പ് നടത്തിയ കേസിൽ ഒന്നാം പ്രതി വെളുത്തൂർ കുണ്ടിൽ മഠം മോഹിനി വർമയെ (73) പൊലീസ് അറസ്റ്റ് ചെയ്തു. തൊഴിൽ സംരംഭം തുടങ്ങാൻ 5 ലക്ഷം രൂപ വായ്പ നൽകാമെന്നു വിശ്വസിപ്പിച്ച് 2000 സെപ്റ്റംബറിൽ 80,000 രൂപ വാങ്ങി തട്ടിപ്പു നടത്തിയെന്നു മുണ്ടൂർ സ്വദേശി അഖിൽ നൽകിയ പരാതിയിലാണ് മോഹിനി വർമയെ അറസ്റ്റ് ചെയ്തത്.

നേരത്തെ രണ്ടാം പ്രതി മനക്കൊടി സ്വദേശി സുനിലിനെ അറസ്റ്റ് ചെയ്തിരുന്നു. പലയിടങ്ങളിലും മാറി മാറി  ഇവർ ഓഫിസ് തുടങ്ങുകയാണ് രീതി. പാവപ്പെട്ടവർക്ക് വീട് വച്ച് നൽകാമെന്നു പറഞ്ഞു പണം വാങ്ങി വീടു നൽകിയില്ലെന്നും ഇവർക്കെതിരെ ആരോപണ മുണ്ടായിരുന്നു വെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ പി.കെ.ദാസ്, എസ്ഐ എം.സി. ഹരീഷ്, എഎസ്ഐ ജയൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തിയത്.