കാട്ടാന ശല്യം രൂക്ഷം; കൃഷി മടുത്ത് കർഷകർ
അതിരപ്പിളളി∙ 3 തോട്ടങ്ങളിലെ നൂറിലേറെ വാഴകൾ കാട്ടാനകൾ നശിപ്പിച്ചു.പഞ്ചായത്ത് ഓഫിസിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണ് ആന കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. വിമുക്ത ഭട കോളനി ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന പാട്ടത്തിൽപറമ്പിൽ സുധൻ,ചെഞ്ചേരിവളപ്പിൽ ശിവദാസൻ,വെറ്റിലപ്പാറ വഞ്ചിക്കടവിനു സമീപം വർഗീസ്
അതിരപ്പിളളി∙ 3 തോട്ടങ്ങളിലെ നൂറിലേറെ വാഴകൾ കാട്ടാനകൾ നശിപ്പിച്ചു.പഞ്ചായത്ത് ഓഫിസിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണ് ആന കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. വിമുക്ത ഭട കോളനി ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന പാട്ടത്തിൽപറമ്പിൽ സുധൻ,ചെഞ്ചേരിവളപ്പിൽ ശിവദാസൻ,വെറ്റിലപ്പാറ വഞ്ചിക്കടവിനു സമീപം വർഗീസ്
അതിരപ്പിളളി∙ 3 തോട്ടങ്ങളിലെ നൂറിലേറെ വാഴകൾ കാട്ടാനകൾ നശിപ്പിച്ചു.പഞ്ചായത്ത് ഓഫിസിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണ് ആന കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. വിമുക്ത ഭട കോളനി ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന പാട്ടത്തിൽപറമ്പിൽ സുധൻ,ചെഞ്ചേരിവളപ്പിൽ ശിവദാസൻ,വെറ്റിലപ്പാറ വഞ്ചിക്കടവിനു സമീപം വർഗീസ്
അതിരപ്പിളളി∙ 3 തോട്ടങ്ങളിലെ നൂറിലേറെ വാഴകൾ കാട്ടാനകൾ നശിപ്പിച്ചു.പഞ്ചായത്ത് ഓഫിസിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണ് ആന കൂട്ടത്തിന്റെ ആക്രമണമുണ്ടായത്.
വിമുക്ത ഭട കോളനി ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന പാട്ടത്തിൽപറമ്പിൽ സുധൻ,ചെഞ്ചേരിവളപ്പിൽ ശിവദാസൻ,വെറ്റിലപ്പാറ വഞ്ചിക്കടവിനു സമീപം വർഗീസ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കനത്ത നഷ്ടം നേരിട്ടത്.ആനകളെ തുരത്താൻ നിലവിൽ സംവിധാനങ്ങൾ ഫലപ്രദമല്ലാത്തതിനാൽ കൃഷി മടുത്തു തുടങ്ങിയതായി കർഷകർ പറയുന്നു.