കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ക്ഷേത്രത്തിൽ അശ്വതി കാവുതീണ്ടലോടെ അടച്ച ക്ഷേത്ര നട ഇന്നലെ പുലർച്ചെ തുറന്നു. കൊടുങ്ങല്ലൂരമ്മ സർവാഭരണ വിഭൂഷിതയായി ദർശനം നൽകി. പതിവു വിശേഷ ദിവസങ്ങളിലെ തിരുവാഭരണം കൂടാതെ കൂടുതൽ തിരുവാഭരണം ദേവീ വിഗ്രഹത്തിൽ ചാർത്തി. ദേവിക്കു പ്രധാന വഴിപാടുകളിലൊന്നായ ചതുശതം നിവേദിച്ചു. ചെറുഭരണി

കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ക്ഷേത്രത്തിൽ അശ്വതി കാവുതീണ്ടലോടെ അടച്ച ക്ഷേത്ര നട ഇന്നലെ പുലർച്ചെ തുറന്നു. കൊടുങ്ങല്ലൂരമ്മ സർവാഭരണ വിഭൂഷിതയായി ദർശനം നൽകി. പതിവു വിശേഷ ദിവസങ്ങളിലെ തിരുവാഭരണം കൂടാതെ കൂടുതൽ തിരുവാഭരണം ദേവീ വിഗ്രഹത്തിൽ ചാർത്തി. ദേവിക്കു പ്രധാന വഴിപാടുകളിലൊന്നായ ചതുശതം നിവേദിച്ചു. ചെറുഭരണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ക്ഷേത്രത്തിൽ അശ്വതി കാവുതീണ്ടലോടെ അടച്ച ക്ഷേത്ര നട ഇന്നലെ പുലർച്ചെ തുറന്നു. കൊടുങ്ങല്ലൂരമ്മ സർവാഭരണ വിഭൂഷിതയായി ദർശനം നൽകി. പതിവു വിശേഷ ദിവസങ്ങളിലെ തിരുവാഭരണം കൂടാതെ കൂടുതൽ തിരുവാഭരണം ദേവീ വിഗ്രഹത്തിൽ ചാർത്തി. ദേവിക്കു പ്രധാന വഴിപാടുകളിലൊന്നായ ചതുശതം നിവേദിച്ചു. ചെറുഭരണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ക്ഷേത്രത്തിൽ അശ്വതി കാവുതീണ്ടലോടെ അടച്ച ക്ഷേത്ര നട ഇന്നലെ പുലർച്ചെ തുറന്നു. കൊടുങ്ങല്ലൂരമ്മ സർവാഭരണ വിഭൂഷിതയായി ദർശനം നൽകി. പതിവു വിശേഷ ദിവസങ്ങളിലെ തിരുവാഭരണം കൂടാതെ കൂടുതൽ തിരുവാഭരണം ദേവീ വിഗ്രഹത്തിൽ ചാർത്തി. ദേവിക്കു പ്രധാന വഴിപാടുകളിലൊന്നായ ചതുശതം നിവേദിച്ചു. ചെറുഭരണി ആഘോഷത്തോടെ നിർത്തിയ ഗുരുതി പുനരാരംഭിച്ചു. ഭരണി ഉത്സവത്തോടനുബന്ധിച്ചു ഉയർത്തിയ വേണാടൻ കൊടികൾ, വെന്നിക്കൊടി എന്നിവ അഴിച്ചു മാറ്റി. നടതുറപ്പ് ദിനത്തിൽ ക്ഷേത്രത്തിൽ തിരക്കേറെ ആയിരുന്നു. ദേവിക്കു പട്ടുംതാലിയും സമർപ്പിച്ചു. പടിഞ്ഞാറേ നടയിൽ നാഗസ്ഥാനത്തു കളംവരച്ചു.