കൊടുങ്ങല്ലൂർ ∙ പൊലീസ് സ്റ്റേഷനിൽ ഓണാഘോഷം. ദിവസവും തിരക്കോടു തിരക്കായ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ ഒരു ദിവസം ഓണാഘോഷത്തിനായി മാറ്റി. കേസുകളും പരാതികൾക്കും മണിക്കൂറുകൾ വിശ്രമം നൽകിയപ്പോൾ കാക്കിക്കുള്ളിലെ കലാകാരൻമാർ നിറഞ്ഞാടി. സിവിൽ പൊലീസ് ഓഫിസർ എം.ആർ. അഖിൽ ഒരുക്കിയ മഹാബലി രൂപം അവതരിപ്പിച്ചാണ്

കൊടുങ്ങല്ലൂർ ∙ പൊലീസ് സ്റ്റേഷനിൽ ഓണാഘോഷം. ദിവസവും തിരക്കോടു തിരക്കായ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ ഒരു ദിവസം ഓണാഘോഷത്തിനായി മാറ്റി. കേസുകളും പരാതികൾക്കും മണിക്കൂറുകൾ വിശ്രമം നൽകിയപ്പോൾ കാക്കിക്കുള്ളിലെ കലാകാരൻമാർ നിറഞ്ഞാടി. സിവിൽ പൊലീസ് ഓഫിസർ എം.ആർ. അഖിൽ ഒരുക്കിയ മഹാബലി രൂപം അവതരിപ്പിച്ചാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്ങല്ലൂർ ∙ പൊലീസ് സ്റ്റേഷനിൽ ഓണാഘോഷം. ദിവസവും തിരക്കോടു തിരക്കായ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ ഒരു ദിവസം ഓണാഘോഷത്തിനായി മാറ്റി. കേസുകളും പരാതികൾക്കും മണിക്കൂറുകൾ വിശ്രമം നൽകിയപ്പോൾ കാക്കിക്കുള്ളിലെ കലാകാരൻമാർ നിറഞ്ഞാടി. സിവിൽ പൊലീസ് ഓഫിസർ എം.ആർ. അഖിൽ ഒരുക്കിയ മഹാബലി രൂപം അവതരിപ്പിച്ചാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
കൊടുങ്ങല്ലൂർ ∙ പൊലീസ് സ്റ്റേഷനിൽ ഓണാഘോഷം. ദിവസവും തിരക്കോടു തിരക്കായ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ ഒരു ദിവസം ഓണാഘോഷത്തിനായി മാറ്റി. കേസുകളും പരാതികൾക്കും മണിക്കൂറുകൾ വിശ്രമം നൽകിയപ്പോൾ കാക്കിക്കുള്ളിലെ കലാകാരൻമാർ നിറഞ്ഞാടി. സിവിൽ പൊലീസ് ഓഫിസർ എം.ആർ. അഖിൽ ഒരുക്കിയ മഹാബലി രൂപം അവതരിപ്പിച്ചാണ് ആഘോഷത്തിനു തുടക്കമിട്ടത്. പുരുഷ പൊലീസുകാരുടെ തിരുവാതിരക്കളി, നാടകം, വടംവലി, കലാ കായിക മത്സരങ്ങൾ ഓണാഘോഷത്തിനു മാറ്റു കൂട്ടി. തിരുവാതിരക്കളി പാട്ടിന്റെ ഇൗണത്തിനൊപ്പം സ്ത്രീ വേഷധാരികളായ പുരുഷ പൊലീസുകാർ ചുവടുവച്ചു. വിഭവ സമൃദ്ധമായ സന്ധ്യ ഓണാഘോഷത്തെ രുചികരമാക്കി. ഡിവൈഎസ്പി എൻ.എസ്. സലീഷ്, ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്ഐ ഹരോൾഡ് ജോർജ് എന്നിവർ ഓണാഘോഷത്തിനു നേതൃത്വം നൽകി.