ചാവക്കാട്∙ കടപ്പുറം അഞ്ചങ്ങാടി വളവിലും പരിസര പ്രദേശങ്ങളിലും കടൽക്ഷോഭത്തിൽ വീടുകളും ഇരുനില കെട്ടിടങ്ങളും തകർന്നിട്ടും കടൽഭിത്തി കെട്ടാൻ നടപടിയായില്ലെന്ന് പരാതി. കരിങ്കല്ല് തീരത്ത് കൊണ്ടുവന്നിട്ടെങ്കിലും ഭിത്തി നിർമാണം ആരംഭിച്ചില്ലെന്നു തീരവാസികൾ പറഞ്ഞു. കടൽക്ഷോഭം ഉണ്ടായാൽ പ്രധാന റോഡായ കോർണീഷ് റോഡും

ചാവക്കാട്∙ കടപ്പുറം അഞ്ചങ്ങാടി വളവിലും പരിസര പ്രദേശങ്ങളിലും കടൽക്ഷോഭത്തിൽ വീടുകളും ഇരുനില കെട്ടിടങ്ങളും തകർന്നിട്ടും കടൽഭിത്തി കെട്ടാൻ നടപടിയായില്ലെന്ന് പരാതി. കരിങ്കല്ല് തീരത്ത് കൊണ്ടുവന്നിട്ടെങ്കിലും ഭിത്തി നിർമാണം ആരംഭിച്ചില്ലെന്നു തീരവാസികൾ പറഞ്ഞു. കടൽക്ഷോഭം ഉണ്ടായാൽ പ്രധാന റോഡായ കോർണീഷ് റോഡും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാവക്കാട്∙ കടപ്പുറം അഞ്ചങ്ങാടി വളവിലും പരിസര പ്രദേശങ്ങളിലും കടൽക്ഷോഭത്തിൽ വീടുകളും ഇരുനില കെട്ടിടങ്ങളും തകർന്നിട്ടും കടൽഭിത്തി കെട്ടാൻ നടപടിയായില്ലെന്ന് പരാതി. കരിങ്കല്ല് തീരത്ത് കൊണ്ടുവന്നിട്ടെങ്കിലും ഭിത്തി നിർമാണം ആരംഭിച്ചില്ലെന്നു തീരവാസികൾ പറഞ്ഞു. കടൽക്ഷോഭം ഉണ്ടായാൽ പ്രധാന റോഡായ കോർണീഷ് റോഡും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാവക്കാട്∙ കടപ്പുറം അഞ്ചങ്ങാടി വളവിലും പരിസര പ്രദേശങ്ങളിലും കടൽക്ഷോഭത്തിൽ വീടുകളും ഇരുനില കെട്ടിടങ്ങളും തകർന്നിട്ടും കടൽഭിത്തി കെട്ടാൻ നടപടിയായില്ലെന്ന് പരാതി. കരിങ്കല്ല് തീരത്ത് കൊണ്ടുവന്നിട്ടെങ്കിലും ഭിത്തി നിർമാണം ആരംഭിച്ചില്ലെന്നു തീരവാസികൾ പറഞ്ഞു. കടൽക്ഷോഭം ഉണ്ടായാൽ പ്രധാന റോഡായ കോർണീഷ് റോഡും കവിഞ്ഞെത്തുന്ന വെള്ളം കിഴക്കോട്ട് ഒഴുകും. പലപ്പോഴും പ്രദേശത്ത് ശുദ്ധജല ക്ഷാമവും രൂക്ഷമാണ്. കടൽഭിത്തി കെട്ടി തീരവാസികളെ സംരക്ഷിക്കണമെന്നാണ് ആവശ്യം.