മാള ∙ പൊതുറോഡരികുകളിൽ മാലിന്യം തള്ളുന്നത് പതിവായി. പഞ്ചായത്ത് പരിധിയിലെ പ്രധാന ജംക്‌ഷനുകളിലും കാടുപിടിച്ചു കിടക്കുന്ന ഭാഗങ്ങളിലും മാലിന്യങ്ങൾ നിറയുകയാണ്. പൊലീസ് സ്റ്റേഷനു പിറകിലുള്ള ആളൊഴിഞ്ഞ പ്രദേശവും മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറിയിരിക്കുകയാണ്. അറവുമാലിന്യങ്ങളും വീടുകളിൽ നിന്നുള്ളവയും

മാള ∙ പൊതുറോഡരികുകളിൽ മാലിന്യം തള്ളുന്നത് പതിവായി. പഞ്ചായത്ത് പരിധിയിലെ പ്രധാന ജംക്‌ഷനുകളിലും കാടുപിടിച്ചു കിടക്കുന്ന ഭാഗങ്ങളിലും മാലിന്യങ്ങൾ നിറയുകയാണ്. പൊലീസ് സ്റ്റേഷനു പിറകിലുള്ള ആളൊഴിഞ്ഞ പ്രദേശവും മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറിയിരിക്കുകയാണ്. അറവുമാലിന്യങ്ങളും വീടുകളിൽ നിന്നുള്ളവയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാള ∙ പൊതുറോഡരികുകളിൽ മാലിന്യം തള്ളുന്നത് പതിവായി. പഞ്ചായത്ത് പരിധിയിലെ പ്രധാന ജംക്‌ഷനുകളിലും കാടുപിടിച്ചു കിടക്കുന്ന ഭാഗങ്ങളിലും മാലിന്യങ്ങൾ നിറയുകയാണ്. പൊലീസ് സ്റ്റേഷനു പിറകിലുള്ള ആളൊഴിഞ്ഞ പ്രദേശവും മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറിയിരിക്കുകയാണ്. അറവുമാലിന്യങ്ങളും വീടുകളിൽ നിന്നുള്ളവയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാള ∙ പൊതുറോഡരികുകളിൽ മാലിന്യം തള്ളുന്നത് പതിവായി. പഞ്ചായത്ത് പരിധിയിലെ പ്രധാന ജംക്‌ഷനുകളിലും കാടുപിടിച്ചു കിടക്കുന്ന ഭാഗങ്ങളിലും മാലിന്യങ്ങൾ നിറയുകയാണ്. പൊലീസ് സ്റ്റേഷനു പിറകിലുള്ള ആളൊഴിഞ്ഞ പ്രദേശവും മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറിയിരിക്കുകയാണ്. അറവുമാലിന്യങ്ങളും വീടുകളിൽ നിന്നുള്ളവയും ഇക്കൂട്ടത്തിലുണ്ട്.

രൂക്ഷമായ ദുർഗന്ധവും ഈച്ച ശല്യവും നിമിത്തം പ്രദേശവാസികളും സ്ഥാപനങ്ങളിലെ ജീവനക്കാരും പൊറുതിമുട്ടുകയാണ്. രാത്രി കാലങ്ങളിലാണ് മാലിന്യം കൊണ്ടുവന്നിടുന്നത്. സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും മാലിന്യം തള്ളുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുകയും വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.