ഓവാലിയിൽ കാട്ടാനശല്യം രൂക്ഷം; കാർ തകർത്തു
ഗൂഡല്ലൂർ ∙ ഓവാലി പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമായി പഞ്ചായത്തിലെ ആറാട്ടുപാറ, സുഭാഷ്നഗർ, ഭാരതിനഗർ, സെൽവപുരം ഭാഗങ്ങളിലാണ് രാത്രിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നത്. ആറാട്ടുപാറയിൽ വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന കാർ കാട്ടാന തകർത്തു. ഒട്ടേറെ കർഷകരുടെ കൃഷികൾ കാട്ടാന നശിപ്പിച്ചു. മഴക്കാലം ആരംഭിക്കുന്ന
ഗൂഡല്ലൂർ ∙ ഓവാലി പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമായി പഞ്ചായത്തിലെ ആറാട്ടുപാറ, സുഭാഷ്നഗർ, ഭാരതിനഗർ, സെൽവപുരം ഭാഗങ്ങളിലാണ് രാത്രിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നത്. ആറാട്ടുപാറയിൽ വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന കാർ കാട്ടാന തകർത്തു. ഒട്ടേറെ കർഷകരുടെ കൃഷികൾ കാട്ടാന നശിപ്പിച്ചു. മഴക്കാലം ആരംഭിക്കുന്ന
ഗൂഡല്ലൂർ ∙ ഓവാലി പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമായി പഞ്ചായത്തിലെ ആറാട്ടുപാറ, സുഭാഷ്നഗർ, ഭാരതിനഗർ, സെൽവപുരം ഭാഗങ്ങളിലാണ് രാത്രിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നത്. ആറാട്ടുപാറയിൽ വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന കാർ കാട്ടാന തകർത്തു. ഒട്ടേറെ കർഷകരുടെ കൃഷികൾ കാട്ടാന നശിപ്പിച്ചു. മഴക്കാലം ആരംഭിക്കുന്ന
ഗൂഡല്ലൂർ ∙ ഓവാലി പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമായി പഞ്ചായത്തിലെ ആറാട്ടുപാറ, സുഭാഷ്നഗർ, ഭാരതിനഗർ, സെൽവപുരം ഭാഗങ്ങളിലാണ് രാത്രിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നത്. ആറാട്ടുപാറയിൽ വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന കാർ കാട്ടാന തകർത്തു. ഒട്ടേറെ കർഷകരുടെ കൃഷികൾ കാട്ടാന നശിപ്പിച്ചു.
മഴക്കാലം ആരംഭിക്കുന്ന സമയങ്ങളിൽ ഈ പ്രദേശങ്ങളിൽ സ്ഥിരമായി കാട്ടാന ഇറങ്ങുന്നുണ്ട്. കൂട്ടം വിട്ട് ഒറ്റയാനായി ചുറ്റുന്ന കാട്ടാനകളാണ് ഇവിടെ ഇറങ്ങുന്നത്. കാട്ടാന ശല്യം ഭയന്ന് നാട്ടുകാർ സന്ധ്യ കഴിഞ്ഞാൽ വീടിനും പുറത്തിറങ്ങാറില്ല. നാട്ടിലിറങ്ങിയ കാട്ടാനകളെ വനത്തിലേക്കു തുരത്താനുള്ള നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.