പനമരം ∙ പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയത് ചോദ്യം ചെയ്ത എസ്ഐ അടക്കമുള്ളവരെ മർദിച്ച സഹോദരങ്ങളിൽ ഒരാൾ പിടിയിൽ. നീർവാരം ചന്ദനക്കൊല്ലി വെട്ടുപാറപ്പുറത്ത് ശ്രീജിത്ത് (42) ആണ് പിടിയിലായത്. സഹോദരൻ രഞ്ജിത്ത് (45) നായി തിരച്ചിൽ തുടരുന്നു. തിങ്കളാഴ്ച വൈകിട്ടാണു സംഭവം. പുഞ്ചവയൽ ഭാഗത്തു വാഹന പരിശോധന

പനമരം ∙ പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയത് ചോദ്യം ചെയ്ത എസ്ഐ അടക്കമുള്ളവരെ മർദിച്ച സഹോദരങ്ങളിൽ ഒരാൾ പിടിയിൽ. നീർവാരം ചന്ദനക്കൊല്ലി വെട്ടുപാറപ്പുറത്ത് ശ്രീജിത്ത് (42) ആണ് പിടിയിലായത്. സഹോദരൻ രഞ്ജിത്ത് (45) നായി തിരച്ചിൽ തുടരുന്നു. തിങ്കളാഴ്ച വൈകിട്ടാണു സംഭവം. പുഞ്ചവയൽ ഭാഗത്തു വാഹന പരിശോധന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനമരം ∙ പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയത് ചോദ്യം ചെയ്ത എസ്ഐ അടക്കമുള്ളവരെ മർദിച്ച സഹോദരങ്ങളിൽ ഒരാൾ പിടിയിൽ. നീർവാരം ചന്ദനക്കൊല്ലി വെട്ടുപാറപ്പുറത്ത് ശ്രീജിത്ത് (42) ആണ് പിടിയിലായത്. സഹോദരൻ രഞ്ജിത്ത് (45) നായി തിരച്ചിൽ തുടരുന്നു. തിങ്കളാഴ്ച വൈകിട്ടാണു സംഭവം. പുഞ്ചവയൽ ഭാഗത്തു വാഹന പരിശോധന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനമരം ∙ പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയത് ചോദ്യം ചെയ്ത എസ്ഐ അടക്കമുള്ളവരെ മർദിച്ച സഹോദരങ്ങളിൽ ഒരാൾ പിടിയിൽ. നീർവാരം ചന്ദനക്കൊല്ലി വെട്ടുപാറപ്പുറത്ത് ശ്രീജിത്ത് (42) ആണ് പിടിയിലായത്. സഹോദരൻ രഞ്ജിത്ത് (45) നായി തിരച്ചിൽ തുടരുന്നു. 

തിങ്കളാഴ്ച വൈകിട്ടാണു സംഭവം. പുഞ്ചവയൽ ഭാഗത്തു വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തിയ ഇവരെ നിർത്താനായി കൈകാണിച്ചെങ്കിലും നിർത്താതെ പോയതിനെ പിന്തുടർന്ന എസ്ഐ പി.സി സജീവൻ അടക്കമുള്ളവരെ ഇവരുടെ വീടിനു സമീപം വച്ചു പ്രതികൾ കയ്യേറ്റം ചെയ്യുകയായിരുന്നു. മർദനത്തിൽ വലതു കൈ വിരലിനു പൊട്ടലേറ്റ എസ്ഐഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.