കണിയാമ്പറ്റ ∙ ടൗണിലെ ഹൈമാസ്റ്റ് വിളക്കു കണ്ണടച്ചിട്ട് ഒരു മാസമായിട്ടും നന്നാക്കാൻ നടപടിയില്ല. സന്ധ്യയായാൽ ടൗണിലെ കൂരിരുട്ടു കാരണം യാത്രക്കാർ അടക്കമുള്ളവർ ബുദ്ധിമുട്ടുകയാണ്. കണിയാമ്പറ്റ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് ടൗണിലെ വ്യാപാരികൾക്കും നാട്ടുകാർക്കും ബസ്

കണിയാമ്പറ്റ ∙ ടൗണിലെ ഹൈമാസ്റ്റ് വിളക്കു കണ്ണടച്ചിട്ട് ഒരു മാസമായിട്ടും നന്നാക്കാൻ നടപടിയില്ല. സന്ധ്യയായാൽ ടൗണിലെ കൂരിരുട്ടു കാരണം യാത്രക്കാർ അടക്കമുള്ളവർ ബുദ്ധിമുട്ടുകയാണ്. കണിയാമ്പറ്റ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് ടൗണിലെ വ്യാപാരികൾക്കും നാട്ടുകാർക്കും ബസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണിയാമ്പറ്റ ∙ ടൗണിലെ ഹൈമാസ്റ്റ് വിളക്കു കണ്ണടച്ചിട്ട് ഒരു മാസമായിട്ടും നന്നാക്കാൻ നടപടിയില്ല. സന്ധ്യയായാൽ ടൗണിലെ കൂരിരുട്ടു കാരണം യാത്രക്കാർ അടക്കമുള്ളവർ ബുദ്ധിമുട്ടുകയാണ്. കണിയാമ്പറ്റ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് ടൗണിലെ വ്യാപാരികൾക്കും നാട്ടുകാർക്കും ബസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
കണിയാമ്പറ്റ ∙ ടൗണിലെ ഹൈമാസ്റ്റ് വിളക്കു കണ്ണടച്ചിട്ട് ഒരു മാസമായിട്ടും നന്നാക്കാൻ നടപടിയില്ല. സന്ധ്യയായാൽ ടൗണിലെ കൂരിരുട്ടു കാരണം യാത്രക്കാർ അടക്കമുള്ളവർ ബുദ്ധിമുട്ടുകയാണ്. കണിയാമ്പറ്റ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് ടൗണിലെ വ്യാപാരികൾക്കും നാട്ടുകാർക്കും ബസ് യാത്രക്കാർക്കും ഏറെ ഉപകാരപ്രദമായിരുന്നു. തെളിയാത്തതിനെ തുടർന്നു നാട്ടുകാർ പഞ്ചായത്തിലടക്കം പരാതിപ്പെട്ടെങ്കിലും നന്നാക്കാൻ നടപടിയില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു. നന്നാക്കാൻ തയാറാകുന്നില്ലെങ്കിൽ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണു നാട്ടുകാരുടെ തീരുമാനം.