മാനന്തവാടി ∙ കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ മാനന്തവാടി ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ നിന്നു വീണ്ടും കോൺക്രീറ്റ് ഇളകി വീണു. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണു സംഭവം. സ്ത്രീകളും കുട്ടികളും ബസ് കാത്ത് നിൽക്കുന്നതിനിടയിലേക്കാണ് തേപ്പിന്റെ ഭാഗം അടർന്ന് വീണത്. ആരുടെയും ദേഹത്ത് വീഴാത്തതിനാൽ യാത്രക്കാർ

മാനന്തവാടി ∙ കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ മാനന്തവാടി ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ നിന്നു വീണ്ടും കോൺക്രീറ്റ് ഇളകി വീണു. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണു സംഭവം. സ്ത്രീകളും കുട്ടികളും ബസ് കാത്ത് നിൽക്കുന്നതിനിടയിലേക്കാണ് തേപ്പിന്റെ ഭാഗം അടർന്ന് വീണത്. ആരുടെയും ദേഹത്ത് വീഴാത്തതിനാൽ യാത്രക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ മാനന്തവാടി ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ നിന്നു വീണ്ടും കോൺക്രീറ്റ് ഇളകി വീണു. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണു സംഭവം. സ്ത്രീകളും കുട്ടികളും ബസ് കാത്ത് നിൽക്കുന്നതിനിടയിലേക്കാണ് തേപ്പിന്റെ ഭാഗം അടർന്ന് വീണത്. ആരുടെയും ദേഹത്ത് വീഴാത്തതിനാൽ യാത്രക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ മാനന്തവാടി ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ നിന്നു വീണ്ടും കോൺക്രീറ്റ് ഇളകി വീണു. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണു സംഭവം. സ്ത്രീകളും കുട്ടികളും ബസ് കാത്ത് നിൽക്കുന്നതിനിടയിലേക്കാണ് തേപ്പിന്റെ ഭാഗം അടർന്ന് വീണത്.

മാനന്തവാടി നഗരസഭാ ബസ് സ്റ്റാൻഡിൽ കോൺക്രീറ്റ് അടർന്നതിനെ തുടർന്നു രൂപപ്പെട്ട വിള്ളൽ.

ആരുടെയും ദേഹത്ത് വീഴാത്തതിനാൽ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതിന് മുൻപും ഇൗ കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് ഭാഗങ്ങൾ അടർന്ന് വീണിട്ടുണ്ട്. ബസ് സ്റ്റാൻഡിൽ അറ്റകുറ്റപ്പണിക്ക് ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും സുരക്ഷാ ഭീഷണിയുണ്ടോയെന്ന് പരിശോധിക്കുമെന്നും നഗരസഭാ അധികൃതർ പറഞ്ഞു.