കൽപറ്റ ∙ വയനാട് വന്യജീവി സങ്കേതത്തിലെ സ്വാഭാവിക വനത്തിനു ദോഷമുണ്ടാക്കുന്ന അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്നതിന് നബാർഡ് സഹായത്തോടെയുള്ള പദ്ധതിക്കു തുടക്കം കുറിച്ചു. സെന്ന അടക്കമുള്ള സസ്യങ്ങളാണ് വനത്തിനുള്ളിൽനിന്നു നീക്കം ചെയ്യുക. 1,672 ഹെക്ടർ പ്രദേശത്താണ് ഇത് നടപ്പാക്കുന്നത്. 5.31 കോടി രൂപയാണ്

കൽപറ്റ ∙ വയനാട് വന്യജീവി സങ്കേതത്തിലെ സ്വാഭാവിക വനത്തിനു ദോഷമുണ്ടാക്കുന്ന അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്നതിന് നബാർഡ് സഹായത്തോടെയുള്ള പദ്ധതിക്കു തുടക്കം കുറിച്ചു. സെന്ന അടക്കമുള്ള സസ്യങ്ങളാണ് വനത്തിനുള്ളിൽനിന്നു നീക്കം ചെയ്യുക. 1,672 ഹെക്ടർ പ്രദേശത്താണ് ഇത് നടപ്പാക്കുന്നത്. 5.31 കോടി രൂപയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ വയനാട് വന്യജീവി സങ്കേതത്തിലെ സ്വാഭാവിക വനത്തിനു ദോഷമുണ്ടാക്കുന്ന അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്നതിന് നബാർഡ് സഹായത്തോടെയുള്ള പദ്ധതിക്കു തുടക്കം കുറിച്ചു. സെന്ന അടക്കമുള്ള സസ്യങ്ങളാണ് വനത്തിനുള്ളിൽനിന്നു നീക്കം ചെയ്യുക. 1,672 ഹെക്ടർ പ്രദേശത്താണ് ഇത് നടപ്പാക്കുന്നത്. 5.31 കോടി രൂപയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ വയനാട് വന്യജീവി സങ്കേതത്തിലെ സ്വാഭാവിക വനത്തിനു ദോഷമുണ്ടാക്കുന്ന അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്നതിന് നബാർഡ് സഹായത്തോടെയുള്ള പദ്ധതിക്കു തുടക്കം കുറിച്ചു. സെന്ന അടക്കമുള്ള സസ്യങ്ങളാണ് വനത്തിനുള്ളിൽനിന്നു നീക്കം ചെയ്യുക.

1,672 ഹെക്ടർ പ്രദേശത്താണ് ഇത് നടപ്പാക്കുന്നത്. 5.31 കോടി രൂപയാണ് ചെലവ്. മുത്തങ്ങ, കുറിച്യാട് ഫോറസ്റ്റ് റേഞ്ചുകളിൽ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.