മീനങ്ങാടി ∙ ടൗണിൽ അപകടക്കെണിയായി പഴയ കെട്ടിടം. മീനങ്ങാടി മാർക്കറ്റ് റോഡിന് സമീപമുള്ള, 70 വർഷം പഴക്കമുള്ള കെട്ടിടം ഭിത്തി തകർന്നും മരം ഉരുപ്പടികൾ ദ്രവിച്ചും വീഴാറായ നിലയിലാണ്. ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ കെട്ടിടം തകരും. നടപ്പാതയോടും ദേശീയ പാതയോടും ചേർന്നാണു കെട്ടിടം. കെട്ടിടം അപകടാവസ്ഥയിലാണെന്നു

മീനങ്ങാടി ∙ ടൗണിൽ അപകടക്കെണിയായി പഴയ കെട്ടിടം. മീനങ്ങാടി മാർക്കറ്റ് റോഡിന് സമീപമുള്ള, 70 വർഷം പഴക്കമുള്ള കെട്ടിടം ഭിത്തി തകർന്നും മരം ഉരുപ്പടികൾ ദ്രവിച്ചും വീഴാറായ നിലയിലാണ്. ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ കെട്ടിടം തകരും. നടപ്പാതയോടും ദേശീയ പാതയോടും ചേർന്നാണു കെട്ടിടം. കെട്ടിടം അപകടാവസ്ഥയിലാണെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീനങ്ങാടി ∙ ടൗണിൽ അപകടക്കെണിയായി പഴയ കെട്ടിടം. മീനങ്ങാടി മാർക്കറ്റ് റോഡിന് സമീപമുള്ള, 70 വർഷം പഴക്കമുള്ള കെട്ടിടം ഭിത്തി തകർന്നും മരം ഉരുപ്പടികൾ ദ്രവിച്ചും വീഴാറായ നിലയിലാണ്. ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ കെട്ടിടം തകരും. നടപ്പാതയോടും ദേശീയ പാതയോടും ചേർന്നാണു കെട്ടിടം. കെട്ടിടം അപകടാവസ്ഥയിലാണെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീനങ്ങാടി ∙ ടൗണിൽ അപകടക്കെണിയായി പഴയ കെട്ടിടം. മീനങ്ങാടി മാർക്കറ്റ് റോഡിന് സമീപമുള്ള, 70 വർഷം പഴക്കമുള്ള കെട്ടിടം ഭിത്തി തകർന്നും മരം ഉരുപ്പടികൾ ദ്രവിച്ചും വീഴാറായ നിലയിലാണ്. ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ കെട്ടിടം തകരും. നടപ്പാതയോടും ദേശീയ പാതയോടും ചേർന്നാണു കെട്ടിടം. കെട്ടിടം അപകടാവസ്ഥയിലാണെന്നു കാണിച്ചു മീനങ്ങാടി പഞ്ചായത്ത് സെക്രട്ടറി കെട്ടിടത്തിൽ മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പിഡബ്ല്യുഡി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് നൽകിയിട്ടു മാസങ്ങളായെങ്കിലും തുടർ നടപടികളില്ല. കെട്ടിടം പെ‍ാളിച്ചു നീക്കാൻ ഉടമ തയാറെണെങ്കിലും കെട്ടിടത്തിൽ കച്ചവടം നടത്തുന്നവർ പെ‍ാളിക്കുന്നതിനെതിരെ കോടതിയിൽ പോകുകയും സ്റ്റേ വാങ്ങുകയും ചെയ്തു. വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നതിനു ലൈസൻസ് അനുവദിക്കാൻ പഞ്ചായത്തിനോട് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. കോടതി ഉത്തരവ് മാറാതെ കെട്ടിടം പെ‍ാളിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു.