കമ്പളക്കാട് ∙ വില്ലേജ് ഓഫിസിൽ കയറി അക്രമം കാണിച്ചെന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഡോക്ടറെ 10 വർഷത്തിന് ശേഷം കർണാടകയിൽ നിന്നു പിടികൂടി. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിയായ തെന്നരസിനെയാണ് (77) കമ്പളക്കാട് ഇൻസ്‌പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 2014 ലാണ് കേസിനാസ്പദമായ സംഭവം. കോട്ടത്തറ

കമ്പളക്കാട് ∙ വില്ലേജ് ഓഫിസിൽ കയറി അക്രമം കാണിച്ചെന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഡോക്ടറെ 10 വർഷത്തിന് ശേഷം കർണാടകയിൽ നിന്നു പിടികൂടി. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിയായ തെന്നരസിനെയാണ് (77) കമ്പളക്കാട് ഇൻസ്‌പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 2014 ലാണ് കേസിനാസ്പദമായ സംഭവം. കോട്ടത്തറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്പളക്കാട് ∙ വില്ലേജ് ഓഫിസിൽ കയറി അക്രമം കാണിച്ചെന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഡോക്ടറെ 10 വർഷത്തിന് ശേഷം കർണാടകയിൽ നിന്നു പിടികൂടി. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിയായ തെന്നരസിനെയാണ് (77) കമ്പളക്കാട് ഇൻസ്‌പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 2014 ലാണ് കേസിനാസ്പദമായ സംഭവം. കോട്ടത്തറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്പളക്കാട് ∙ വില്ലേജ് ഓഫിസിൽ കയറി അക്രമം കാണിച്ചെന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഡോക്ടറെ 10 വർഷത്തിന് ശേഷം കർണാടകയിൽ നിന്നു പിടികൂടി. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിയായ തെന്നരസിനെയാണ് (77) കമ്പളക്കാട് ഇൻസ്‌പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 2014 ലാണ് കേസിനാസ്പദമായ സംഭവം. കോട്ടത്തറ പിഎച്ച്സിയിൽ ഡോക്ടറായിരുന്ന ഇയാൾ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നൽകാത്തതിലുള്ള വിരോധത്തിൽ വില്ലേജ് ഓഫിസിലെത്തി അപേക്ഷ സംബന്ധിച്ച ഫയൽ കീറിക്കളയുകയും ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നുമാണ് കേസ്.