ഗൂഡല്ലൂർ∙ ഇറ്റലിയിൽ മരണപ്പെട്ട യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി നീലഗിരി എംപി എ. രാജ നടപടികൾ സ്വീകരിച്ചു. എരുമാട് കോട്ടൂർ ആനകെട്ടിയിലെ നെല്ലാക്കാരൻ സജീഷ് വിൽസൻ (35) മരിച്ചത്. 4 വർഷം മുൻപാണ് സജീഷ് റോമിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചത്. മാർച്ച് 12 വീട്ടുകാരുമായി അവസാനമായി ഫോണിൽ

ഗൂഡല്ലൂർ∙ ഇറ്റലിയിൽ മരണപ്പെട്ട യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി നീലഗിരി എംപി എ. രാജ നടപടികൾ സ്വീകരിച്ചു. എരുമാട് കോട്ടൂർ ആനകെട്ടിയിലെ നെല്ലാക്കാരൻ സജീഷ് വിൽസൻ (35) മരിച്ചത്. 4 വർഷം മുൻപാണ് സജീഷ് റോമിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചത്. മാർച്ച് 12 വീട്ടുകാരുമായി അവസാനമായി ഫോണിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഡല്ലൂർ∙ ഇറ്റലിയിൽ മരണപ്പെട്ട യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി നീലഗിരി എംപി എ. രാജ നടപടികൾ സ്വീകരിച്ചു. എരുമാട് കോട്ടൂർ ആനകെട്ടിയിലെ നെല്ലാക്കാരൻ സജീഷ് വിൽസൻ (35) മരിച്ചത്. 4 വർഷം മുൻപാണ് സജീഷ് റോമിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചത്. മാർച്ച് 12 വീട്ടുകാരുമായി അവസാനമായി ഫോണിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഡല്ലൂർ∙ ഇറ്റലിയിൽ മരണപ്പെട്ട യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി നീലഗിരി എംപി എ. രാജ നടപടികൾ സ്വീകരിച്ചു. എരുമാട് കോട്ടൂർ ആനകെട്ടിയിലെ നെല്ലാക്കാരൻ സജീഷ് വിൽസൻ (35) മരിച്ചത്. 4 വർഷം മുൻപാണ് സജീഷ് റോമിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചത്. മാർച്ച് 12 വീട്ടുകാരുമായി അവസാനമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് ഇറ്റലിയിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ടപ്പോഴാണ് സജീഷ് മരിച്ച വിവരം അറിയുന്നത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ എംപിക്ക് നിവേദനം നൽകിയിരുന്നു. എംപി രാജ വിദേശകാര്യ വകുപ്പ് മന്ത്രി ജയ്ശങ്കറുമായി ബന്ധപ്പെട്ടിരുന്നു. പിതാവ് വിൽസൻ നെല്ലാക്കാരൻ. അമ്മ തങ്കമ്മ. സഹോദരങ്ങൾ സന്തോഷ്, സനൂഷ്.