ദിവസം 10 മണിക്കൂർ പഠനം; ജയ്ദേവ് സിവിൽ സർവീസസ് 5ാം റാങ്ക് സ്വന്തമാക്കിയത് ഇങ്ങനെ
മെയിൻ പരീക്ഷയ്ക്കുള്ള തയാറെടുപ്പിന് ദിവസം 12 മണിക്കൂർ വരെ നീക്കിവച്ചു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കൂടുതലായി വായിച്ചത് അഭിമുഖത്തിൽ ഏറ്റവും സഹായകമായി. ഒട്ടേറെ മോക്ക് ഇന്റർവ്യൂകളിലും പങ്കെടുത്തു. ഐഎഎസ് ലഭിക്കുമെന്നാണു ജയ്ദേവിന്റെ പ്രതീക്ഷ; അതാണ് ആഗ്രഹവും.
മെയിൻ പരീക്ഷയ്ക്കുള്ള തയാറെടുപ്പിന് ദിവസം 12 മണിക്കൂർ വരെ നീക്കിവച്ചു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കൂടുതലായി വായിച്ചത് അഭിമുഖത്തിൽ ഏറ്റവും സഹായകമായി. ഒട്ടേറെ മോക്ക് ഇന്റർവ്യൂകളിലും പങ്കെടുത്തു. ഐഎഎസ് ലഭിക്കുമെന്നാണു ജയ്ദേവിന്റെ പ്രതീക്ഷ; അതാണ് ആഗ്രഹവും.
മെയിൻ പരീക്ഷയ്ക്കുള്ള തയാറെടുപ്പിന് ദിവസം 12 മണിക്കൂർ വരെ നീക്കിവച്ചു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കൂടുതലായി വായിച്ചത് അഭിമുഖത്തിൽ ഏറ്റവും സഹായകമായി. ഒട്ടേറെ മോക്ക് ഇന്റർവ്യൂകളിലും പങ്കെടുത്തു. ഐഎഎസ് ലഭിക്കുമെന്നാണു ജയ്ദേവിന്റെ പ്രതീക്ഷ; അതാണ് ആഗ്രഹവും.
2018ൽ ബെംഗളൂരു നാഷനൽ ലോ സ്കൂളിൽ നിയമബിരുദ പഠനകാലത്തുതന്നെ സിവിൽ സർവീസസ് ശ്രമം നടത്തിയെങ്കിലും പ്രിലിമിനറി പാസായില്ല. രണ്ടാംവട്ടത്തെ തയാറെടുപ്പിൽ പഠനം ദിനചര്യയാക്കി; ദിവസം 10 മണിക്കൂർ വരെ. ഐച്ഛിക വിഷയമായെടുത്തത് നിയമം. സിലബസ് കടുകട്ടിയായിരുന്നെങ്കിലും പുറത്തുനിന്നുള്ള ചോദ്യങ്ങളിൽ മികവു പുലർത്താമെന്ന കണക്കുകൂട്ടൽ ശരിയായി.
മെയിൻ പരീക്ഷയ്ക്കുള്ള തയാറെടുപ്പിന് ദിവസം 12 മണിക്കൂർ വരെ നീക്കിവച്ചു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കൂടുതലായി വായിച്ചത് അഭിമുഖത്തിൽ ഏറ്റവും സഹായകമായി. ഒട്ടേറെ മോക്ക് ഇന്റർവ്യൂകളിലും പങ്കെടുത്തു. ഐഎഎസ് ലഭിക്കുമെന്നാണു ജയ്ദേവിന്റെ പ്രതീക്ഷ; അതാണ് ആഗ്രഹവും.
English Summary : Success Story of Jaydev CS, Civil Service 5th rank holder