ലോകത്തെ ഏറ്റവും വലിയ ജീനിയസ് എന്ന് ആൽബർട്ട് ഐൻസ്റ്റീൻ വിശേഷിപ്പിച്ച സെർബിയൻ അമേരിക്കൻ ശാസ്ത്രജ്ഞൻ നിക്കോള ടെസ്‌ല അന്തരിച്ചു...PSC Questions, Rank File, Kerala PSC

ലോകത്തെ ഏറ്റവും വലിയ ജീനിയസ് എന്ന് ആൽബർട്ട് ഐൻസ്റ്റീൻ വിശേഷിപ്പിച്ച സെർബിയൻ അമേരിക്കൻ ശാസ്ത്രജ്ഞൻ നിക്കോള ടെസ്‌ല അന്തരിച്ചു...PSC Questions, Rank File, Kerala PSC

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ഏറ്റവും വലിയ ജീനിയസ് എന്ന് ആൽബർട്ട് ഐൻസ്റ്റീൻ വിശേഷിപ്പിച്ച സെർബിയൻ അമേരിക്കൻ ശാസ്ത്രജ്ഞൻ നിക്കോള ടെസ്‌ല അന്തരിച്ചു...PSC Questions, Rank File, Kerala PSC

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ലോകത്തെ ഏറ്റവും വലിയ ജീനിയസ് എന്ന് ആൽബർട്ട് ഐൻസ്റ്റീൻ വിശേഷിപ്പിച്ച സെർബിയൻ അമേരിക്കൻ ശാസ്ത്രജ്ഞൻ നിക്കോള ടെസ്‌ല (Nikola Tesla) അന്തരിച്ചു (1943). മാഗ്നറ്റിക് ഫ്ലക്സ് ഡെൻസിറ്റിയുടെ ഏകകത്തിന് ‘ടെസ്‌ല’ എന്ന പേരു നൽകിയത് ഇദ്ദേഹത്തോടുള്ള ആദരസൂചകമായാണ്. 

 

ADVERTISEMENT

∙ലണ്ടനും ന്യൂയോർക്കിനുമിടയിൽ ആദ്യത്തെ ട്രാൻസ് അറ്റ്ലാന്റിക് ടെലിഫോൺ സർവീസ് നിലവില്‍ വന്നു (1927).

 

∙രാജ്യാന്തര ഹോക്കി ഫെഡറേഷൻ പാരിസിൽ സ്ഥാപിതമായി(1924). സ്വിറ്റ്സർലന്‍ഡിലെ ലൗസേൻ ആണ് ആസ്ഥാനം. 1924 ലെ ഒളിംപിക്സിൽ നിന്ന് ഹോക്കിയെ ഒഴിവാക്കിയതിന്റെ പ്രതികരണമെന്ന നിലയിലാണ് സംഘടനയ്ക്കു രൂപം നല്‍കിയത്. 

 

ADVERTISEMENT

Special Focus 1610

 

∙ഗലീലിയോ ഗലീലി വ്യാഴത്തിന്റെ 3 ഉപഗ്രഹങ്ങളെ നിരീക്ഷിച്ചു. 

 

ADVERTISEMENT

∙ഇതേ വർഷം നാലാമത്തെ ഉപഗ്രഹത്തെയും ഗലീലിയോ നിരീക്ഷിച്ചു. ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നു വിളിക്കുന്ന ഇവയെ, കോസിമോ ഡി മെഡീസിയുടെ സ്മരണാർഥം‘മെ‍ഡിസിയന്‍ സ്റ്റാർസ്’ എന്നാണു ഗലീലിയോ വിളിച്ചത്. 

 

∙ജൊഹന്നാസ് കെപ്ലറുടെ നിർദേശപ്രകാരമാണ് ഈ ഉപഗ്രഹങ്ങൾക്ക് അയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ എന്നീ പേരുകള്‍ നൽകിയത്. 

 

∙1892 ലാണ് വ്യാഴത്തിന്റെ അഞ്ചാം ഉപഗ്രഹം അമാൽത്തിയ യുഎസ് ജ്യോതിശാസ്ത്രജ്ഞൻ ഇ. ഇ. ബർണാഡ് കണ്ടെത്തിയത്. നിലവിൽ വ്യാഴത്തിന് 79 ഉപഗ്രഹങ്ങൾ ഉണ്ട്. 

 

Content Summary : Exam Guide - Today In History - 07 January