കര്‍ഷകനും ചിത്രകലാ അധ്യാപകനുമായ ആലിച്ചനോട് കൂട്ടുകൂടി ഓലേഞ്ഞാലി കിളികള്‍. പത്തനംതിട്ട റാന്നി മുണ്ടപ്പുഴയിലാണ് ഈ അപൂര്‍വ സൗഹൃദകഥ. വീട്ടില്‍ വിരുന്നെത്തിയ കിളികളാണ് പിന്നെ ആലിച്ചനൊപ്പം കൂടിയത്.

മനുഷ്യരുമായി അധികമിണങ്ങാത്ത ഓലേഞ്ഞാലിക്കിളികളുമായാണ് ആലിച്ചന്റെ ചങ്ങാത്തം. കിളികളോട് കുശലം പറയും തീറ്റകൊടുക്കും. കുടുംബാഗംങ്ങളോടും സൗഹൃദമാണ് കിളികള്‍ക്ക്. ആലിച്ചന്റെ വരപ്പുമുറിയും വായനാമുറിയുമൊക്കെ കിളികളുടെയും സ്വന്തമാണ്.

English Summary: Rare friendship between Alichan and Birds