ഇമ്മാനുവേല്‍ മക്രോ ബര്‍ലിനില്‍
ബര്‍ലിന്‍∙ ഫ്രഞ്ച് പ്രസിന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇമ്മാനുവല്‍ മാക്രോണിന്റെ ആദ്യ വിദേശ യാത്ര ജര്‍മനിയിലേക്ക്. ബര്‍ലിനില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് അദ്ദേഹത്തെ സ്വീകരിച്ചു.രണ്ടാം ലോകയുദ്ധത്തില്‍ റഷ്യ നാസി ജര്‍മനിയെ പരാജയപ്പെടുത്തിയതിന്റെ വാര്‍ഷികത്തില്‍ തന്നെയാണ് ഈ സന്ദര്‍ശനം എന്നതു
ബര്‍ലിന്‍∙ ഫ്രഞ്ച് പ്രസിന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇമ്മാനുവല്‍ മാക്രോണിന്റെ ആദ്യ വിദേശ യാത്ര ജര്‍മനിയിലേക്ക്. ബര്‍ലിനില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് അദ്ദേഹത്തെ സ്വീകരിച്ചു.രണ്ടാം ലോകയുദ്ധത്തില്‍ റഷ്യ നാസി ജര്‍മനിയെ പരാജയപ്പെടുത്തിയതിന്റെ വാര്‍ഷികത്തില്‍ തന്നെയാണ് ഈ സന്ദര്‍ശനം എന്നതു
ബര്‍ലിന്‍∙ ഫ്രഞ്ച് പ്രസിന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇമ്മാനുവല്‍ മാക്രോണിന്റെ ആദ്യ വിദേശ യാത്ര ജര്‍മനിയിലേക്ക്. ബര്‍ലിനില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് അദ്ദേഹത്തെ സ്വീകരിച്ചു.രണ്ടാം ലോകയുദ്ധത്തില്‍ റഷ്യ നാസി ജര്‍മനിയെ പരാജയപ്പെടുത്തിയതിന്റെ വാര്‍ഷികത്തില്‍ തന്നെയാണ് ഈ സന്ദര്‍ശനം എന്നതു
ബര്‍ലിന്‍∙ ഫ്രഞ്ച് പ്രസിന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇമ്മാനുവല്‍ മക്രോയുടെ ആദ്യ വിദേശ യാത്ര ജര്‍മനിയിലേക്ക്. ബര്‍ലിനില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് അദ്ദേഹത്തെ സ്വീകരിച്ചു. രണ്ടാം ലോകയുദ്ധത്തില്‍ റഷ്യ നാസി ജര്‍മനിയെ പരാജയപ്പെടുത്തിയതിന്റെ വാര്‍ഷികത്തില്‍ തന്നെയാണ് ഈ സന്ദര്‍ശനം എന്നതു യാദൃച്ഛികം.
ഇരു നേതാക്കളും റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം സംബന്ധിച്ച വിഷയമാണു പ്രധാനമായും ചര്‍ച്ച ചെയ്തത്. ചര്‍ച്ചയ്ക്കു മുന്‍പു സൈനിക ബഹുമതികളോടെയാണു മക്രോയ്ക്ക് ചാന്‍സിലർ സ്വീകരണം നല്‍കിയത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ചരിത്രത്തിലെ വഴിത്തിരിവാണെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഷോള്‍സ് അഭിപ്രായപ്പെട്ടു.