മസ്‌കത്ത്∙ മേഖലയില്‍ അമേരിക്ക ഇറാന്‍ ബന്ധം കൂടുതല്‍ വഷളാകുന്നതിനിടെ അമേരിക്കയുടെ ഇറാനിലേക്കുള്ള പ്രത്യേക പ്രതിനിധി ഒമാനിലെത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ മുതിര്‍ന്ന ഉപദേശകന്‍ കൂടിയായ ബ്രിയാന്‍ ഹുക്ക് ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തി.

മസ്‌കത്ത്∙ മേഖലയില്‍ അമേരിക്ക ഇറാന്‍ ബന്ധം കൂടുതല്‍ വഷളാകുന്നതിനിടെ അമേരിക്കയുടെ ഇറാനിലേക്കുള്ള പ്രത്യേക പ്രതിനിധി ഒമാനിലെത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ മുതിര്‍ന്ന ഉപദേശകന്‍ കൂടിയായ ബ്രിയാന്‍ ഹുക്ക് ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ മേഖലയില്‍ അമേരിക്ക ഇറാന്‍ ബന്ധം കൂടുതല്‍ വഷളാകുന്നതിനിടെ അമേരിക്കയുടെ ഇറാനിലേക്കുള്ള പ്രത്യേക പ്രതിനിധി ഒമാനിലെത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ മുതിര്‍ന്ന ഉപദേശകന്‍ കൂടിയായ ബ്രിയാന്‍ ഹുക്ക് ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ മേഖലയില്‍ അമേരിക്ക ഇറാന്‍ ബന്ധം കൂടുതല്‍ വഷളാകുന്നതിനിടെ അമേരിക്കയുടെ ഇറാനിലേക്കുള്ള പ്രത്യേക പ്രതിനിധി ഒമാനിലെത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ മുതിര്‍ന്ന ഉപദേശകന്‍ കൂടിയായ ബ്രിയാന്‍ ഹുക്ക് ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തി.

ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഒമാന്‍ വഴി അമേരിക്കയുടെ സന്ദേശം ഇറാന് കൈമാറിയതായി കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇറാന്‍ ഇത് നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു.