'തത്സമയം ഒരു പെൺകുട്ടി' മികച്ച സാമൂഹിക സന്ദേശം പകരുന്ന ചിത്രം
ദുബായ്∙ കേരളീയം ഖത്തറും ഗോൾഡൻ ടാലന്റു സംയുക്തമായി നടത്തിയ വേൾഡ് മലയാളം ഷോർട് ഫിലിം ഫെസ്റ്റിവലിൽ റംഷാദ് അലി കഥയും സജുനുലാൽ തിരക്കഥഎഴുതി കെ. സി. ഉസ്മാൻ ചാവക്കാട് സംവിധാനം ചെയ്ത 'തത്സമയം ഒരു പെൺകുട്ടി' മികച്ച സാമൂഹിക സന്ദേശം പകരുന്ന ചിത്രത്തിനുള്ള അവാർഡ് നേടി. ചലച്ചിത്ര സംവിധായകൻ കെ. മധു പങ്കെടുത്ത
ദുബായ്∙ കേരളീയം ഖത്തറും ഗോൾഡൻ ടാലന്റു സംയുക്തമായി നടത്തിയ വേൾഡ് മലയാളം ഷോർട് ഫിലിം ഫെസ്റ്റിവലിൽ റംഷാദ് അലി കഥയും സജുനുലാൽ തിരക്കഥഎഴുതി കെ. സി. ഉസ്മാൻ ചാവക്കാട് സംവിധാനം ചെയ്ത 'തത്സമയം ഒരു പെൺകുട്ടി' മികച്ച സാമൂഹിക സന്ദേശം പകരുന്ന ചിത്രത്തിനുള്ള അവാർഡ് നേടി. ചലച്ചിത്ര സംവിധായകൻ കെ. മധു പങ്കെടുത്ത
ദുബായ്∙ കേരളീയം ഖത്തറും ഗോൾഡൻ ടാലന്റു സംയുക്തമായി നടത്തിയ വേൾഡ് മലയാളം ഷോർട് ഫിലിം ഫെസ്റ്റിവലിൽ റംഷാദ് അലി കഥയും സജുനുലാൽ തിരക്കഥഎഴുതി കെ. സി. ഉസ്മാൻ ചാവക്കാട് സംവിധാനം ചെയ്ത 'തത്സമയം ഒരു പെൺകുട്ടി' മികച്ച സാമൂഹിക സന്ദേശം പകരുന്ന ചിത്രത്തിനുള്ള അവാർഡ് നേടി. ചലച്ചിത്ര സംവിധായകൻ കെ. മധു പങ്കെടുത്ത
ദുബായ്∙ കേരളീയം ഖത്തറും ഗോൾഡൻ ടാലന്റു സംയുക്തമായി നടത്തിയ വേൾഡ് മലയാളം ഷോർട് ഫിലിം ഫെസ്റ്റിവലിൽ റംഷാദ് അലി കഥയും സജുനുലാൽ തിരക്കഥയുംഎഴുതി കെ. സി. ഉസ്മാൻ ചാവക്കാട് സംവിധാനം ചെയ്ത 'തത്സമയം ഒരു പെൺകുട്ടി' മികച്ച സാമൂഹിക സന്ദേശം പകരുന്ന ചിത്രത്തിനുള്ള അവാർഡ് നേടി.
ചലച്ചിത്ര സംവിധായകൻ കെ. മധു പങ്കെടുത്ത പരിപാടിയിൽ ഇനാര എന്റർടൈൻമെൻസിന്റെ പ്രതിനിധികളായ കെ.സി.ഖമറു, മുസ്തഫ ഹസ്സൻ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.