റിയാദ്∙ സൗദിയിലെ സ്വകാര്യ ക്ലിനിക് ഉടമകൾ ‍ഡോക്ടറായരിക്കണമെന്ന നിയമ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി....

റിയാദ്∙ സൗദിയിലെ സ്വകാര്യ ക്ലിനിക് ഉടമകൾ ‍ഡോക്ടറായരിക്കണമെന്ന നിയമ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സൗദിയിലെ സ്വകാര്യ ക്ലിനിക് ഉടമകൾ ‍ഡോക്ടറായരിക്കണമെന്ന നിയമ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സൗദിയിലെ സ്വകാര്യ ക്ലിനിക് ഉടമകൾ ‍ഡോക്ടറായരിക്കണമെന്ന നിയമ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഉടമകൾ ഡോക്ടറായോ മേൽനോട്ടക്കാരനായോ മുഴുവൻ സമയവും ക്ലിനിക്കിൽ പ്രവർത്തിക്കണമെന്നും സ്വകാര്യ ആരോഗ്യസ്ഥാപന നിയമ ഭേദഗതിയിലുണ്ട്.

ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമ ഭേദഗതിക്ക് അംഗീകാരം നൽകിയത്. സ്വകാര്യ ആരോഗ്യമേഖലയുടെ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിയമ ഭേദഗതി അനുസരിച്ച് ഡോക്ടർമാരുടെ ഉടമസ്ഥാവകാശത്തിലല്ലാത്ത ക്ലിനിക്കുകൾ ഉടമസ്ഥാവകാശം മാറ്റേണ്ടിവരും.

ADVERTISEMENT

മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ ക്ലിനിക് ആണെങ്കിൽ പ്രസ്തുത ജോലി രാജിവച്ച് സ്വന്തം ക്ലിനിക്കിൽ മുഴുവൻ സമയം പ്രവർത്തിക്കേണ്ടിവരും. തീരുമാനം മലയാളികളെയടക്കം ബാധിച്ചേക്കും. ക്ലിനിക് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഏതെങ്കിലുമൊരു ഡോക്ടർമാരുടെ പേരിലേക്ക് ഉപാധികളോടെ മാറ്റുകയോ ഡോക്ടർമാർക്കു വിൽക്കുകയോ ചെയ്യേണ്ടിവരും.