ക്ലൗഡ് സീഡിങ് വഴി 20% കൂടുതൽ മഴ പെയ്യിക്കാൻ സൗദി
റിയാദ്∙ ക്ലൗഡ് സീഡിങ്ങിലൂടെ 20% അധികം മഴ പെയ്യിക്കാനുള്ള പദ്ധതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ജനസംഖ്യാ വർധനയനുസരിച്ച് രാജ്യത്ത് ജല ലഭ്യത കൂട്ടുകയാണു ലക്ഷ്യം. വ്യവസായം, ഊർജം, ഗതാഗതം, മൈനിങ്, കൃഷി തുടങ്ങിയ മേഖല ഉൾപ്പടെ രാജ്യത്തിന്റെ ജല ആവശ്യം പ്രതിവർഷം 2400 കോടി ക്യുബിക് മീറ്ററാണ്. വർഷത്തിൽ 100
റിയാദ്∙ ക്ലൗഡ് സീഡിങ്ങിലൂടെ 20% അധികം മഴ പെയ്യിക്കാനുള്ള പദ്ധതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ജനസംഖ്യാ വർധനയനുസരിച്ച് രാജ്യത്ത് ജല ലഭ്യത കൂട്ടുകയാണു ലക്ഷ്യം. വ്യവസായം, ഊർജം, ഗതാഗതം, മൈനിങ്, കൃഷി തുടങ്ങിയ മേഖല ഉൾപ്പടെ രാജ്യത്തിന്റെ ജല ആവശ്യം പ്രതിവർഷം 2400 കോടി ക്യുബിക് മീറ്ററാണ്. വർഷത്തിൽ 100
റിയാദ്∙ ക്ലൗഡ് സീഡിങ്ങിലൂടെ 20% അധികം മഴ പെയ്യിക്കാനുള്ള പദ്ധതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ജനസംഖ്യാ വർധനയനുസരിച്ച് രാജ്യത്ത് ജല ലഭ്യത കൂട്ടുകയാണു ലക്ഷ്യം. വ്യവസായം, ഊർജം, ഗതാഗതം, മൈനിങ്, കൃഷി തുടങ്ങിയ മേഖല ഉൾപ്പടെ രാജ്യത്തിന്റെ ജല ആവശ്യം പ്രതിവർഷം 2400 കോടി ക്യുബിക് മീറ്ററാണ്. വർഷത്തിൽ 100
റിയാദ്∙ ക്ലൗഡ് സീഡിങ്ങിലൂടെ 20% അധികം മഴ പെയ്യിക്കാനുള്ള പദ്ധതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ജനസംഖ്യാ വർധനയനുസരിച്ച് രാജ്യത്ത് ജല ലഭ്യത കൂട്ടുകയാണു ലക്ഷ്യം.
വ്യവസായം, ഊർജം, ഗതാഗതം, മൈനിങ്, കൃഷി തുടങ്ങിയ മേഖല ഉൾപ്പടെ രാജ്യത്തിന്റെ ജല ആവശ്യം പ്രതിവർഷം 2400 കോടി ക്യുബിക് മീറ്ററാണ്. വർഷത്തിൽ 100 മില്ലിമീറ്ററിൽ കുറവ് മഴ ലഭിക്കുന്ന ലോകത്തെ ഊഷര ഭൂമികളിലൊന്നാണ് സൗദി അറേബ്യ. വർഷം 270 ക്യുബിക് മീറ്റർ കടൽ ജലം ശുദ്ധീകരിച്ചാണ് ഉപയോഗിക്കുന്നത്.