കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ജിദ്ദയിലേക്കു പോകേണ്ട എയർ ഇന്ത്യയുടെ ജംബോ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് യാത്ര റദ്ദാക്കി. 370 യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റി. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കു ജിദ്ദയിലേക്കു പുറപ്പെടേണ്ടതായിരുന്നു. യാത്രക്കാരെ കയറ്റിയ ശേഷമാണു തകരാർ കണ്ടെത്തിയത്.

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ജിദ്ദയിലേക്കു പോകേണ്ട എയർ ഇന്ത്യയുടെ ജംബോ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് യാത്ര റദ്ദാക്കി. 370 യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റി. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കു ജിദ്ദയിലേക്കു പുറപ്പെടേണ്ടതായിരുന്നു. യാത്രക്കാരെ കയറ്റിയ ശേഷമാണു തകരാർ കണ്ടെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ജിദ്ദയിലേക്കു പോകേണ്ട എയർ ഇന്ത്യയുടെ ജംബോ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് യാത്ര റദ്ദാക്കി. 370 യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റി. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കു ജിദ്ദയിലേക്കു പുറപ്പെടേണ്ടതായിരുന്നു. യാത്രക്കാരെ കയറ്റിയ ശേഷമാണു തകരാർ കണ്ടെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ജിദ്ദയിലേക്കു പോകേണ്ട എയർ ഇന്ത്യയുടെ ജംബോ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് യാത്ര റദ്ദാക്കി. 370 യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റി.

ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കു ജിദ്ദയിലേക്കു പുറപ്പെടേണ്ടതായിരുന്നു. യാത്രക്കാരെ കയറ്റിയ ശേഷമാണു തകരാർ കണ്ടെത്തിയത്. പൈലറ്റിന്റെ വാർത്താവിനിമയ സംവിധാനത്തിനു തകരാർ കണ്ടെത്തുകയായിരുന്നു. യാത്രക്കാരെ ഇന്നു രാവിലെ കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.