നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വാണിജ്യ സർവീസുകൾ താൽക്കാലികമായി നിർത്തിയെങ്കിലും ഇന്നലെ 3 കാർഗോ വിമാനങ്ങൾ സർവീസ് നടത്തി......

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വാണിജ്യ സർവീസുകൾ താൽക്കാലികമായി നിർത്തിയെങ്കിലും ഇന്നലെ 3 കാർഗോ വിമാനങ്ങൾ സർവീസ് നടത്തി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വാണിജ്യ സർവീസുകൾ താൽക്കാലികമായി നിർത്തിയെങ്കിലും ഇന്നലെ 3 കാർഗോ വിമാനങ്ങൾ സർവീസ് നടത്തി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വാണിജ്യ സർവീസുകൾ താൽക്കാലികമായി നിർത്തിയെങ്കിലും ഇന്നലെ 3 കാർഗോ വിമാനങ്ങൾ സർവീസ് നടത്തി. ഗൾഫിലെ പച്ചക്കറി ക്ഷാമം കണക്കിലെടുത്ത് ഇന്നലെ 66 ടൺ പച്ചക്കറികളാണു  പ്രത്യേക വിമാനങ്ങളിൽ അയച്ചത്. സ്പൈസ് ജെറ്റിന്റെ 2 വിമാനങ്ങളും ഗൾഫ് എയറിന്റെ ഒരു വിമാനവുമാണു പച്ചക്കറികളുമായി സർവീസ് നടത്തിയത്.

കുവൈത്ത്, ബഹ്റൈൻ, അബുദാബി എന്നിവിടങ്ങളിലേക്കാണു പച്ചക്കറി കൊണ്ടുപോയത്. 2 വിമാനങ്ങൾ രാവിലെയും ഒരു വിമാനം രാത്രി വൈകിയുമാണു പുറപ്പെട്ടത്. കർണാടക, തമിഴ്നാട്‌ എന്നിവിടങ്ങളിൽ നിന്നാണ് ഈ പച്ചക്കറികളിലേറെയും സംഭരിച്ചത്. നിലവിൽ അഭ്യന്തര, രാജ്യാന്തര യാത്രാ സർവീസുകളെല്ലാം റദ്ദാക്കിയിട്ടുണ്ടെങ്കിലും കാർഗോ വിമാനങ്ങൾക്കു വിലക്കില്ല. കൊച്ചിയിൽ നിന്ന് കാർഗോ വിമാനങ്ങൾ അപൂർവമായേ സർവീസ് നടത്താറുള്ളൂ.