റിയാദ്∙ സ്‌പോൺസറുടെ സമ്മതമില്ലാതെ മൂന്നു സന്ദർഭങ്ങളിൽ സ്പോസർഷിപ്പ് മാറാൻ കഴിയുമെന്ന് സൗദി മാനവ വിഭവ-സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി

റിയാദ്∙ സ്‌പോൺസറുടെ സമ്മതമില്ലാതെ മൂന്നു സന്ദർഭങ്ങളിൽ സ്പോസർഷിപ്പ് മാറാൻ കഴിയുമെന്ന് സൗദി മാനവ വിഭവ-സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സ്‌പോൺസറുടെ സമ്മതമില്ലാതെ മൂന്നു സന്ദർഭങ്ങളിൽ സ്പോസർഷിപ്പ് മാറാൻ കഴിയുമെന്ന് സൗദി മാനവ വിഭവ-സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സ്‌പോൺസറുടെ സമ്മതമില്ലാതെ മൂന്നു സന്ദർഭങ്ങളിൽ സ്പോസർഷിപ്പ് മാറാൻ കഴിയുമെന്ന് സൗദി മാനവ വിഭവ-സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. പഴയ കമ്പനിയിൽ നിന്ന് പുതിയ തൊഴിലിടത്തേക്ക് എത്തിയ ഒരാൾ സ്‌പോൺസർഷിപ്പ്  മാറാൻ തന്നെ സഹായിക്കണമെന്ന അഭ്യർഥനക്ക് മറുപടിയായാണ് മന്ത്രാലയം ഇത് വ്യക്തമാക്കിയത്. 

താമസ രേഖയുടെയും (ഇഖാമ) വർക്ക് പെർമിറ്റിന്റേയും കാലാവധി അവസാനിക്കാൻ, തുടർച്ചയായ മൂന്നു മാസത്തെ ശമ്പളം തടഞ്ഞുവയ്ക്കൽ, തൊഴിലാളി ഒളിച്ചോടിയതായി സ്പോൺസർ നൽകിയ പരാതി (ഹുറൂബാക്കൽ) വ്യാജമാണെന്ന് തെളിയൽ എന്നിവയാണു നിലവിലെ സ്പോൺസറുടെ  അനുമതിയില്ലാതെ മറ്റൊരിടത്തേക്ക് തെഴിൽമാറ്റം സാധ്യമാകുന്ന സന്ദർഭങ്ങൾ