അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3014 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1067 പേർ രോഗമുക്തി നേടി. നാലു മരണം റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ: 816,945. രോഗമുക്തി നേടിയവർ: 764,731. ആകെ കോവി‍ഡ് മരണം: 2204. വിവിധ രാജ്യക്കാരാണു രോഗബാധിതരെന്നും

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3014 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1067 പേർ രോഗമുക്തി നേടി. നാലു മരണം റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ: 816,945. രോഗമുക്തി നേടിയവർ: 764,731. ആകെ കോവി‍ഡ് മരണം: 2204. വിവിധ രാജ്യക്കാരാണു രോഗബാധിതരെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3014 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1067 പേർ രോഗമുക്തി നേടി. നാലു മരണം റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ: 816,945. രോഗമുക്തി നേടിയവർ: 764,731. ആകെ കോവി‍ഡ് മരണം: 2204. വിവിധ രാജ്യക്കാരാണു രോഗബാധിതരെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3014 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1067 പേർ രോഗമുക്തി നേടി. നാലു മരണം റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ: 816,945. രോഗമുക്തി നേടിയവർ: 764,731. ആകെ കോവി‍ഡ് മരണം: 2204. 

 

ADVERTISEMENT

 

വിവിധ രാജ്യക്കാരാണു രോഗബാധിതരെന്നും ഇവർക്കു മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു. 24 മണിക്കൂറിനിടെ 504831 പേരെയാണു പരിശോധനയ്ക്ക് വിധേയരാക്കിയത്. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ നിർദ്ദേശങ്ങള്‍ പാലിച്ച് അധികൃതരുമായി സഹകരിക്കാനും ശാരീരിക അകലം പാലിക്കാനും  ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം ആഹ്വാനം ചെയ്തു. 

ADVERTISEMENT

 

 

ADVERTISEMENT

കൊറോണ വൈറസ് കേസുകൾ നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടത്തുന്നതിനും രാജ്യവ്യാപകമായി പരിശോധന തുടരുകയാണ്. രാജ്യത്ത് അനുദിനം കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. കനത്ത ജാഗ്രത കാണിക്കണം. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും അധികൃതർ ആവശ്യപ്പെട്ടു.